Vibhranthiyude mukhamukhamA Story by harishbabumalayalam short storyവിഭ്രാന്തിയുടെ മുഖാമുഖം ****************************** നമുക്ക്, പ്രസിദ്ധമായ �'രു ചാനൽ ഈയിടക്ക് സംപ്രേക്ഷണം ചെയ്ത �'രു പരിപാടിയെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കാം. ബുൾ�-ാനും, കട്ടിമീശയുമൊക്കെയായി ചതുരമുഖമുള്ള �'രു സുന്ദരനായിരുന്നു പരിപാടിയുടെ അവതാരകൻ. യുവത്വത്തിന്റെ ഊർജ്ജത്തി�™ും, ആവേശത്തി�™ും കൈകൾ ച�™ിപ്പിച്ചുകൊണ്ട്, �'രു മാധ്യമ ജീവിയുടെ തന്ത്രങ്ങളോടെയും, ഭാഷാനൈപുണ്യത്തോടെയും കൂടെ അയാൾ സ്ക്രീനിൽ നിറഞ്ഞുനിന്നു. ബ്രോഡ്കാസ്റ്റിം�-് �™ോകത്തെ ബുസിനസ്സ് സ്ട്രാറ്റജികൾക്കനുസൃതമായി, അയാൾ �'രു യാന്ത്രിക പുഞ്ചിരിയും, കുറച്ചു �™ോകവിവരവും കരസ്ഥമാക്കിയിരുന്നു. " �-ുഡ് ഈവനിം�-് ആൾ. വാദിയും പ്രതിയും പരിപാടിയി�™േക്ക് വീണ്ടും സ്വാ�-തം" അയാൾ പറഞ്ഞു. " �-ുജറാത്ത് ക�™ാപത്തിന്റെ പൊരുളുകളി�™ൂടെ സഞ്ചരിച്ച്, കുത്തബ്ദീൻ ഖബാസിയേയും, അശോക് പരാമറിനേയും �'രേ സമയം പ്രേക്ഷകർക്ക് മുന്നി�™െത്തിച്ചതി�™ൂടെ ആ�-ോള ശ്രദ്ധ പിടിച്ചുപറ്റിയ ഈ പ്രോ�-്രാം അതിന്റെ ജൈത്രയാത്ര തുടരുകയാണ്. കൃത്യം �'രു മാസത്തിനു ശേഷം, പ്രബുദ്ധകേരളം ഉറ്റുനോക്കാനാ�-്രഹിക്കുന്ന, �'രു പക്ഷെ കഴിഞ്ഞ എപ്പിസോഡിൽ ചർച്ചചെയ്യപ്പെട്ടതിനേക്കാളും കാര്യമാത്രപ്രസക്തിയുള്ള �'രു വിഷയവുമായി ഇതാ ഞങ്ങൾ വീണ്ടും വരുന്നു. പതിന്നാ�™് വർഷങ്ങൾക്ക് മുൻപ്, മാധ്യമ�™ോകത്തെ പിടിച്ചുകു�™ുക്കിക്കൊണ്ട്, കേരളക്കരയാകെ കോളിളക്കം സൃഷ്ടിച്ച ശ്രീചിത്രപുരം പീഡനക്കേസി�™െ ഇരയേയും പ്രതിയേയും ,പ്രേക്ഷകർക്കായി, �'രു ക്യാമറക്കുമുന്നിൽ അവതരിപ്പിക്കുന്നു രണ്ട് പേർക്കും വാദിയും പ്രതിയും പരിപാടിയി�™േക്ക് ഹൃദ്യമായ സ്വാ�-തം" മുടി പറ്റെവെട്ടി, താടി ട്രിം ചെയ്ത മെ�™ിഞ്ഞ പുരുഷനും, സാരി ധരിച്ച ആരോ�-്യമുള്ള �'രു സ്ത്രീയും കൈകൂപ്പി. പുരുഷന് അ�™്പം പ്രായം തോന്നിച്ചിരുന്നു. സ്ത്രീ മുപ്പതുകളുടെ ആദ്യ പകുതിയി�™ാവണം. " അപ്പോൾ നമുക്ക് കൂടുതൽ ഫോർമാ�™ിറ്റീസൊന്നുമി�™്�™ാതെ പരിപാടിയി�™േക്ക് കടക്കാമെന്നു തോന്നുന്നു" അവതാരകൻ പറഞ്ഞു. " പതിവുപോ�™െ ആദ്യമൊരു കുസൃതി ചോദ്യമായിട്ടാവാം തുടക്കം. ഏഴുവർഷത്തെ ജയിൽ ശിക്ഷയാണ് �™ഭിച്ചതെങ്കി�™ും, നടപടി ക്രമങ്ങളുടെ കാ�™താമസം കാരണം �'ൻപത് വർഷവും, �'രു മാസവും പതിനാറ് ദിവസവും ജയി�™ിൽ കഴിഞ്ഞു എന്നാണ�™്�™ോ താങ്കൾ പറഞ്ഞത്. ഇക്കാ�™ത്തെപ്പോഴെങ്കി�™ും കിടന്ന ജയി�™ിൽ അഴികളെത്രയുണ്ടെന്ന് എണ്ണിനോക്കിയിട്ടുണ്ടോ? പ്രതി :--- ( പുഞ്ചിരിച്ചുകൊണ്ട്) ഇ�™്�™. അവതാരകൻ:---- അ�™്�™ അഴിയെണ്ണുക എന്നൊരു ചോ�™്�™ുതന്നെയുണ്ട�™്�™ോ. അതുകൊണ്ട് ചോദിച്ചതാണ് കേട്ടോ. പ്രതി:---- അറിയാം. വിചാരണതടവുകാരൻ എന്ന നി�™യിൽ ഉൾപ്പടെ നാ�™ു ജയി�™ുകളിൽ ഞാൻ കഴിഞ്ഞു. അഴി എണ്ണി നോക്കിയിട്ടി�™്�™.( പുഞ്ചിരിക്കുന്നു) �'രു പക്ഷെ എപ്പോഴും നോക്കികൊണ്ടിരിക്കുന്നതിനിടയിൽ എണ്ണം കൃത്യമായി മനസ്സിൽ ഉറച്ചെന്ന് വരാം. പത്തി�™ധികമുണ്ടായിരുന്നിരിക്കണം. പക്ഷെ മൂന്നാമത്തെ ജയി�™ിനരികി�™െ മതി�™ിനപ്പുറത്തായി തെങ്ങുകൾ നിൽക്കുന്നത് ഞാൻ എണ്ണിനോക്കുമായിരുന്നു. അവ �"രോന്നിനേയും സസൂക്ഷ്മം പരിശോധിക്കും. ചി�™പ്പോഴൊക്കെ കുട്ടികൾ പറത്തുന്ന പട്ടം തെങ്ങുകളുടെ ഉയരത്തിൽ പറക്കുന്നതും ഞാൻ നോക്കിയിരിക്കുമായിരുന്നു. അവതാരകൻ:---- ഇത്രയും വർഷത്തെ ജയിൽ വാസം ജീവിതത്തിൽ അനുഭവങ്ങൾ സമ്മാനിച്ചു കാണുമ�™്�™ോ. പ്രതി:--- ഉവ്വ്. കുറേ അനുഭവങ്ങൾ തന്നു. അതി�™േറെ, ജീവിതത്തിൽ �™ഭിക്കേണ്ട അനുഭവങ്ങളെ എടുത്തു കളഞ്ഞു. അവതാരകൻ:---- സംഭവത്തിന് ശേഷം താങ്കൾ കോടതിയിൽ കുറ്റം ഏറ്റുപറഞ്ഞ�™്�™ോ. ചെയ്ത കുറ്റത്തെ പറ്റി വിചാരിച്ച് എപ്പോഴെങ്കി�™ും പശ്ചാത്തപിച്ചിട്ടുണ്ടോ? പ്രതി:---- കുറ്റം ഏറ്റു പറഞ്ഞിരുന്നു. മാപ്പുപറയാനും ആ�-്രഹിച്ചു. പ�™വട്ടം. ജയി�™ി�™െ ആദ്യവർഷങ്ങളിൽ, ആ സംഭവം മനസ്സിൽ മായാതെ നിന്നു. പോ�™ീസ് നടപടികളും മറ്റും. പിന്നെ ഞാൻ �"ർക്കാനാ�-്രഹിക്കാത്ത �'ന്നായി മാറിയത്. പശ്ചാത്താപമെന്ന നി�™യ്ക്ക് എന്നെ വേട്ടയാടിയതായി �"ർക്കുന്നി�™്�™. അവതാരകൻ:--- അപ്പോൾ കുറ്റബോധം തോന്നുന്നി�™്�™േ? കുറ്റം ചെയ്തതായി ഇപ്പോഴും അം�-ീകരിക്കുന്നുണ്ടോ? പ്രതി:---- ( പുഞ്ചിരിച്ചുകൊണ്ട്) അതുകൊണ്ടാണ�™്�™ോ എന്നെ ശിക്ഷിച്ചത്. �™ിഖിതനിയമങ്ങൾ വച്ച് ഞാൻ കുറ്റം ചെയ്തു. പ്രകൃത്യാ�™ും കുറ്റം ചെയ്തുവോ എന്ന് ആത്മപരിശോധന ചെയ്തുകൊണ്ടിരുന്നു. ഇപ്പോഴുമിരിക്കുന്നു. �'രു പെൺകുട്ടിയെ അപമാനപ്പെടുത്തിയതി�™ും സ്വത്വത്തിൽ കടന്നു കയറിയതി�™ും മാപ്പു ചോദിക്കുക എന്നത് ആവശ്യമായിരുന്നു. ജോർജ്ജ് ക്�™ൂനിയുടെ ഇഡെസ് �"ഫ് ദ മാർച്ചിൽ, അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന അദ്ദേഹം, ശിക്ഷ ഏറ്റുവാങ്ങാനുള്ള സമ്മതത്തോടെ താൻ കുറ്റം ചെയ്യാൻ മുതിരുമെന്ന് �'രു അഭിമുഖത്തിൽ പറയുന്നുണ്ട�™്�™ോ. അവതാരകൻ:---- താങ്കൾ സ്വയം ന്യായീകരിക്കുകയാണോ? പ്രതി:---- ( പുഞ്ചിരിച്ചുകൊണ്ട്) �'രിക്ക�™ുമി�™്�™. കുറ്റം ഏറ്റുപറഞ്ഞ് ശിക്ഷ വാങ്ങാതിരുന്നെങ്കിൽ �'രു പക്ഷെ പശ്ചാത്തപിക്കുമായിരുന്നു എന്നാണുദ്ദേശിച്ചത്. അവതാരകൻ:---- സിംഹം, പു�™ി എന്നീ മൃ�-ങ്ങൾ ഇണയെ പ്രാപിക്കുന്നതുപോ�™െ വീണ്ടുവിചാരവും ക്രമവുമൊന്നുമി�™്�™ാതെ �'രു പെൺകുട്ടിയെ പ്രാപിക്കാമെന്ന് കരുതിയോ? ( ചിരിക്കുന്നു) . �'രു പെൺകുട്ടിയെ പ്രാപിക്കണമെങ്കിൽ മതം, ജാതി, സാമ്പത്തികം, കുടുംബമഹിമ തുടങ്ങിയ കടമ്പകൾ കടക്കണമെന്നറിഞ്ഞിരുന്നി�™്�™േ? പ്രതി:---- ( പുഞ്ചിരിച്ചുകൊണ്ട്) ശരിയാണ്. എന്തുകൊണ്ടോ അന്നിതൊന്നും തോന്നിയി�™്�™. എനിക്ക് ഇരുപത്തിരണ്ട് വയസ്സേ ഉണ്ടായിരുന്നുള്ളു. മനുഷ്യൻ സ്വതന്ത്രനാണെങ്കി�™ും അവന്റെ ജീവിതന�-ക, സമൂഹത്തിന്റെ തരം തിരിവുകൾ കൊണ്ട് ഋജുവായി പോകേണ്ടതാകുന്നുവെന്നും സ്നേഹവും വികാരങ്ങളും നിയമങ്ങൾക്ക് വിധേയമാണെന്നുമൊക്കെ പിന്നെയാണറിഞ്ഞത്. പുസ്തകങ്ങളി�™ൂടെ. അവതാരകൻ:---- ഇനി രേണുവിനോട് കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാം. മിസ് രേണു എന്തു പറയുന്നു? ഇങ്ങനെയൊരു പരിപാടിയിൽ പങ്കെടുക്കുമെന്ന് വിചാരിച്ചിരുന്നോ? സ്ത്രീ:---- ഇ�™്�™( ചിരിക്കുന്നു) അവതാരകൻ:---ഇപ്പോൾ എന്തു തോന്നുന്നു? സ്ത്രീ:--- വളരെ ആകസ്മികമായി തോന്നുന്നു. അവതാരകൻ:----- ആ സംഭവത്തി�™ൂടെ കടന്നുപോയപ്പോഴുണ്ടായ മാനസികാവസ്ഥയെന്തായിരുന്നു? സ്ത്രീ:---- തീർച്ചയായും ഞാനാകെ പതറിയിരുന്നു. വ�™്�™ാത്തൊരു ഭീതി. കണ്ണൊക്കെ കരഞ്ഞുക�™ങ്ങി. മാമൻ ആ കാഴ്ച കണ്ടുകൊണ്ട് വന്നതോടെ ഞാൻ രക്ഷപ്പെട്ട് അകത്തേക്കോടി. എന്റെ ഉടുപ്പു കീറിയിരുന്നു. മുറിക്കകത്തു നിന്ന് മാമൻ അദ്ദേഹത്തെ അടിക്കുന്നതായും, ആളുകൾ �"ടിക്കൂടുന്നതായും എനിക്ക് മനസ്സി�™ായി. കുറച്ചു കഴിഞ്ഞ് പോ�™ീസും എത്തി. എ�™്�™ാവരും അദ്ദേഹത്തെ �'രുപാട് അടിച്ചു എന്നു തോന്നുന്നു. അവതാരകൻ:---- ഈ വ്യക്തിയെ സംഭവത്തിന് മുൻപ് അറിയാമായിരുന്നോ? അതിനിടയിൽ �'ന്നു ചോദിച്ചോട്ടെ. താങ്കളുടെ ജീവിതം നശിപ്പിച്ച �'രു വ്യക്തിയെ 'അദ്ദേഹം' എന്ന് വിളിക്കുന്നതി�™െ �™ോജിക് എന്താണെന്ന് പറയാമോ?( പുഞ്ചിരിക്കുന്നു) സ്ത്രീ:--- (ചിരിച്ചുകൊണ്ട്) കാ�™ം കടന്നുപോയി�™്�™േ. സത്യത്തിൽ അന്നത്തെ സംഭവം മറക്കേണ്ടത�™്�™. മറക്കുകയുമി�™്�™. പക്ഷെ എന്തോ ഇക്കാ�™ത്തിനിടയിൽ ജീവിതം വേറെന്തൊക്കെയോ എന്നെ പഠിപ്പിച്ചു. സംഭവത്തിന് മുൻപ് അദ്ദേഹത്തെ കണ്ടിട്ടുള്ളതായി �"ർക്കുന്നി�™്�™. അവതാരകൻ:---- താങ്കൾ മിസ് രേണുവിനെ അതിന് മുൻപ് കണ്ടിട്ടുണ്ടോ? പ്രതി:--- �'ന്നോ രണ്ടോ തവണ. വേറൊന്നും അറിയാമായിരുന്നി�™്�™.( പുഞ്ചിരിക്കുന്നു) വിചാരണ കാത്തു കിടക്കുമ്പോൾ, പെൺകുട്ടി �'ന്നാംവർഷ ഡി�-്രിക്ക് പഠിക്കുകയാണെന്നും അച്ഛൻ ബാങ്ക് മാനേജരാണെന്നും അറിഞ്ഞു. അവതാരകൻ:--- വിചാരണസമയത്തെ അനുഭവങ്ങളെപ്പറ്റി പറയാമോ? സ്ത്രീ:---സംഭവം നടക്കുമ്പോൾ എനിക്ക് പതിനെട്ട് തികഞ്ഞിരുന്നതെ ഉണ്ടായിരുന്നുള്ളു. കോടതിയി�™െ കാര്യങ്ങളെകുറിച്ചും നിയമങ്ങളെക്കുറിച്ചുമൊന്നും എനിക്കറിയാമായിരുന്നി�™്�™. എ�™്�™ാം അച്ഛനും ബന്ധുക്കളും കൂടിയായിരുന്നു കൈകാര്യം ചെയ്തത്. പബ്�™ിക് പ്രോസിക്യൂട്ടർ കോടതിയിൽ പറയാൻ എന്നെ ചി�™ത് പറഞ്ഞ് പഠിപ്പിച്ചിരുന്നു. എനിക്ക് പ്രായപൂർത്തിയായിരുന്നി�™്�™െന്നും, ക്രൂരമായി പീഡിപ്പിക്കപ്പെട്ടു എന്നുമൊക്കെയുള്ള രേഖകൾ അച്ഛൻ ഡോക്ടർമാരിൽ നിന്നും മറ്റും നേടി. അന്നതിന്റെ സീരിയസിനസ്സ് �'ന്നുംഎനിക്കറിയാമായിരുന്നി�™്�™. പിൽക്കാ�™ത്ത് അതിനെക്കുറിച്ചോർത്ത് ചി�™പ്പോഴൊക്കെ മനസ്സ് വിഷമിച്ചിട്ടുണ്ട്. സത്യത്തിൽ അന്ന് ഞാൻ മുറ്റത്ത് ചെടികൾക്ക് വെള്ളമൊഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അദ്ദേഹം വന്നെന്നെ കടന്നുപിടിച്ചത്. നിർഭാ�-്യവശാൽ അച്ഛനും അമ്മയും ചേച്ചിയും വീട്ടി�™ുണ്ടായിരുന്നി�™്�™. �'രു മാര്യേജ് ഫംക്ഷന് പോയിരുന്നു. അദ്ദേഹം അതറിഞ്ഞിരുന്നോ എന്നറിയി�™്�™. ഞാൻ കൈ വെട്ടിച്ച് വരാന്തയി�™േക്ക് �"ടിക്കയറിയെങ്കി�™ും പിൻതുടർന്ന് വന്ന് അദ്ദേഹം എന്റെ ഉടുപ്പു വ�™ിച്ചുകീറി. ഞാൻ ഉറക്കെ കരഞ്ഞു. എന്നെ സോഫയി�™േക്ക് വ�™ിച്ചിട്ട് കെട്ടിപ്പിടിക്കുകയും പിന്നെ നെറ്റിയി�™ും മാറി�™ും വയറി�™ും ഉമ്മ വയ്ക്കുകയും ചെയ്തു. എന്റെ കൈകൾ ഇരു വശത്തേക്കും ചേർത്തു പിടിക്കുന്നതിനിടയിൽ, എന്തോ ആവശ്യത്തിന് ഏണി എടുക്കാൻ വന്ന മാമൻ അതു കാണുകയായിരുന്നു. കോടതിയിൽ അങ്ങനെ പറയരുതെന്നും വക്കീൽ എഴുതി തരുന്നത് പഠിക്കണമെന്നും അച്ഛൻ നിർബന്ധിച്ചു. ഇങ്ങനെയൊരവസരത്തിൽ ഇത് പറയരുതാത്തതാണ്. ഭാവിയിൽ, �'രവസരം കിട്ടിയിട്ടും �'ന്നും തുറന്നു പറഞ്ഞി�™്�™ എന്ന തോന്നൽ അ�™ട്ടാതിരിക്കാനാണ് ഇപ്പോൾ പറയുന്നത്. അവതാരകൻ:---- സംഭവം നടക്കുന്ന സമയത്ത് പ്രതിയോട് കടുത്ത വെറുപ്പ് ഉണ്ടായിരുന്നിരിക്കുമ�™്�™ോ. ഇപ്പോഴും മനസ്സിൽ ദേഷ്യവും അമർഷവുമുണ്ടോ? സ്ത്രീ:--- (ചിരിച്ചുകൊണ്ട്) സത്യത്തിൽ ഇന്നെനിക്ക് വെറുപ്പ് തോന്നുന്നി�™്�™. അന്നുണ്ടായിരുന്നു. പിന്നെ സ്ത്രീ സർവ്വംസഹയാണ്. എന്നോട് അദ്ദേഹം പ�™ തവണ മാപ്പ് ചോദിച്ചു. �'രിക്ക�™െങ്കി�™ും എനിക്കത് തിരിച്ചു പറയണമ�™്�™ോ. തന്നെ കൊ�™്�™ാൻ ശ്രമിച്ച വ്യക്തിക്ക് ജോൺ പോൾ മാർപ്പാപ്പ മാപ്പു നൽകിയി�™്�™േ. പിന്നെയാണോ കേവ�™ം �'രു സ്ത്രീയായ ഞാൻ. അവതാരകൻ:--- താങ്കൾ നശിപ്പിച്ച �'രു ജീവിതത്തിനുടമ താങ്കൾക്ക് മാപ്പ് നൽകുന്നു. സന്തോഷം തോന്നുന്നി�™്�™േ? പ്രതി:--- തീർച്ചയായും. മിസ് രേണുവിൽ നിന്ന് ഞാനത് അതിയായി ആ�-്രഹിച്ചിരുന്നു. ഇതിനോടകം തന്നെ മാപ്പ് നൽകുകയും ചെയ്തു. ജയിൽ ജീവിതത്തിന്റെ ഏഴാം വർഷം അവർ എന്നെ ജയി�™ിൽ സന്ദർശിച്ചു. വളരെ നന്ദിയുണ്ട്( കൈ കൂപ്പുന്നു) അവതാരകൻ:--- അതേയോ.. ദാറ്റ്സ് ന്യൂസ്. പോ�™ീസ് ഭാഷ്യമനുസരിച്ച് താങ്കൾക്ക് അത്തരത്തി�™ൊരു ക്രിമിനൽ പശ്ചാത്ത�™മൊന്നുമി�™്�™ായിരുന്നു. മാത്രമ�™്�™ സ്കൂളി�™ും കോളേജി�™ും ബ്രി�™്യന്റ് സ്റ്റുഡന്റുമായിരുന്നു. വളരെ ശാന്തനായ �'രു കുട്ടി എന്നാണ്, ഞങ്ങളുടെ റിപ്പോർട്ടർമാർക്ക് അന്ന്, അയൽക്കാരിൽ നിന്നും അറിയാൻ കഴിഞ്ഞത്. എന്നിട്ടും താങ്കളെന്തിനാണ് �'രു കുട്ടിയുടെ ജീവിതം നശിപ്പിക്കാൻ ശ്രമിച്ചത്? എന്തായിരുന്നു അങ്ങനെയൊരു കൃത്യത്തി�™േക്ക് താങ്കളെ നയിച്ചത്? പ്രതി:--- കൃത്യമായി അറിയി�™്�™. �'രു പക്ഷെ അപകർഷതാബോധമാകാം. എന്റെ അച്ഛൻ സെക്രട്ടറിയേറ്റിൽ പ്യൂണായിരുന്നു. വ�™ിയ സാമ്പത്തിക സ്ഥിതിയൊന്നുമുണ്ടായിരുന്നി�™്�™. �'രു ചേട്ടനുണ്ട്. എങ്കി�™ും രക്ഷിതാക്കൾ ഞങ്ങളെ കഴിയാവണ്ണം ഭം�-ിയായി നോക്കി. സംഭവകാ�™ത്ത് ഞാൻ ഡി�-്രി കഴിഞ്ഞ് �'രു ജോ�™ിക്ക് ശ്രമിക്കുകയായിരുന്നു. കുട്ടിക്കാ�™ത്തും കോളേജിൽ പഠിക്കുമ്പോഴുമൊക്കെ ഞാൻ വളരെ അന്തർമുഖനായിരുന്നു. കൂട്ടുകെട്ടുകൾ നന്നെ കുറവ്. അമ്മയായിരുന്നു എന്റെ �™ോകം. അമ്മ പറഞ്ഞു തന്ന കഥകൾ കേട്ടാണ് ഞാൻ വളർന്നത്. കുട്ടിക്കാ�™ത്ത്, രാവി�™െ ഉറക്കമെണീറ്റ് വരുമ്പോൾ 'ശംഭു' എന്ന് വിളിച്ച് കെട്ടിപ്പിടിച്ച് ഉമ്മ തരും അമ്മ. അതോർത്ത്, ജയി�™ിൽ കഴിഞ്ഞിരുന്ന കാ�™ത്ത് പ�™പ്പോഴും ഞാൻ കരഞ്ഞു. പ്രത്യേകിച്ച് പ്രഭാതങ്ങളിൽ. അന്തർമുഖത്വം കാരണം കോളേജി�™ും പെൺകുട്ടികളുമായി എനിക്ക് അടുപ്പമുണ്ടായിരുന്നി�™്�™. മറ്റുള്ളവർ അവരുമായി സ�™്�™പിക്കുകയും, ഇടനാഴികളിൽ വച്ച് പരസ്പരം ചുംബിക്കുകയും കാണുമ്പോൾ എനിക്ക് വ�™്�™ാത്ത നിരാശ തോന്നിയിരുന്നു. ഇതൊക്കെയാവാം കാരണം. മിസ് രേണുവിനെ വീട്ടുമുറ്റത്ത് വച്ച്, മുന്നി�™െ റോഡ് വഴി നടന്നു പോകുമ്പോൾ കണ്ടിട്ടുണ്ട്. എന്നാൽ അന്ന് ആ കുട്ടി വീട്ടിൽ തനിച്ചായിരുന്നു എന്ന ഊഹമൊന്നുമുണ്ടായിരുന്നി�™്�™. കടുത്ത നിരാശകാരണം ആ ദിവസങ്ങളിൽ മനസ്സാകെ അസ്വസ്ഥമായിരുന്നു എന്ന് �"ർക്കുന്നുണ്ട്. പക്ഷെ �'ന്നും കരുതിക്കൂട്ടിയായിരുന്നി�™്�™. അവതാരകൻ:---- അന്ന് രേണുവിനോട് പ്രണയം തോന്നിയിരുന്നോ?( ചിരിക്കുന്നു) പ്രതി:--- ( പുഞ്ചിരിച്ചുകൊണ്ട്) സ്നേഹമുണ്ടായിരുന്നു. ജയി�™ിൽ കഴിഞ്ഞിരുന്ന കാ�™ത്ത് �'രിക്ക�™ോർത്തു, കുട്ടിയെ കടന്നു പിടിക്കുന്നതിന് പകരം അമ്മയുമായി വന്ന് വീട്ടുകാരുമായി ചോദിച്ചിരുന്നെങ്കി�™ോ എന്ന്. പിന്നെയോർത്തു ചോദിക്കാനും തരമുണ്ടായിരുന്നി�™്�™ എന്ന്. ഏത് സമൂഹമെന്നറിയാതെ.. പിന്നെ സാമ്പത്തികവും. അതിനുള്ള ബോധമൊന്നും പക്ഷെ അന്നുണ്ടായിരുന്നി�™്�™. ഞാനൊരു അന്തർമുഖനായിരുന്ന�™്�™ോ. നേരത്തെ പറഞ്ഞതുപോ�™െ നമ്മുടെ സ്നേഹത്തേയും വികാരങ്ങളേയുമെ�™്�™ാം സമൂഹം തരം തിരിച്ചു നിർത്തിയിരിക്കുന്നു. അവതാരകൻ:-- അമ്മയായിരുന്നു �™ോകം എന്നു പറഞ്ഞ�™്�™ോ. സംഭവശേഷം അമ്മയുടെ പ്രതികരണമെന്തായിരുന്നു? പ്രതി:--- അമ്മ വളരെ വിഷമിച്ചിട്ടുണ്ടാകണം. സംഭവസ്ഥ�™ത്ത് നിന്ന് എന്നെ പോ�™ീസ് സ്റ്റേഷനി�™േക്ക് കൊണ്ടുപോയി. രാത്രി വൈകി അച്ഛനും അമ്മയും കാണാൻ വന്നു. അമ്മ കരയുന്നുണ്ടായിരുന്നു. എനിക്ക് ചുക്കുകാപ്പി വ�™ിയ ഇഷ്ടമായിരുന്നതിനാൽ ഫ്�™ാസ്കിൽ കുറച്ച് കാപ്പിയുമായിട്ടാണ് അമ്മ വന്നത്. ആദ്യമൊന്നും എന്നോട് സംസാരിക്കാൻ പോ�™ീസ്കാർ അവരെ അനുവദിച്ചി�™്�™. ഏറെ പ്രാവശ്യം കേണപേക്ഷിച്ചപ്പോൾ, നാ�™ു മണിക്കൂറുകൾക്ക് ശേഷം രണ്ട് മിനിട്ട് സംസാരിക്കാനനുവദിച്ചു. 'എന്തെടാ എന്തുണ്ടായി?' എന്ന് അച്ഛൻ ചോദിച്ചു. �'രു പെൺകുട്ടിയുടെ ഉടുപ്പ് വ�™ിച്ചുകീറി ഉപദ്രവിച്ചു എന്ന് ഞാൻ പറഞ്ഞു. പോ�™ീസ്കാർ അച്ഛനുമമ്മയേയും �'രുപാട് അധിഷേപിച്ചു. അമ്മയ്ക്ക് കരൾ രോ�-മുണ്ടായിരുന്നു. വിധി പറയുന്ന ദിവസം അമ്മ വന്നിരുന്നി�™്�™. �'ന്നുരണ്ടു തവണ ജയി�™ിൽ വന്നിരുന്നു. ആരോ�-്യപ്രശ്നം കാരണം പിന്നെ അതിന് കഴിഞ്ഞി�™്�™. കത്തെഴുതുമായിരുന്നു. ചുക്കുകാപ്പി കിട്ടാറുണ്ടോ എന്ന് എ�™്�™ കത്തി�™ും അമ്മ ചോദിക്കുമായിരുന്നു. കഴിക്കുന്ന ആഹാരത്തിനെക്കുറിച്ചും ആരോ�-്യത്തെകുറിച്ചും അമ്മ ചോദിച്ചു. ഹരിനാമകീർത്തനത്തി�™െ വരികളും എഴുതി അയക്കുമായിരുന്നു ചൊ�™്�™ാനായി. കുറേക്കാ�™ം കത്തുമുടങ്ങി. അച്ഛൻ വന്നു കണ്ടു. അമ്മയുടെ ആരോ�-്യസ്ഥിതി മോശമാണെന്നറിഞ്ഞു. അവസാന കത്തിന് ശേഷം രണ്ട് വർഷം കഴിഞ്ഞ് എനിക്ക് പരോൾ കിട്ടി. അമ്മയെ കാണാനായി ഞാൻ വീട്ടി�™േക്കോടി. അമ്മയുടേയും അച്ഛന്റെയും ചുട�™ത്തെങ്ങുകൾ വളർന്നിരുന്നു. അമ്മയുടെ മരണ ശേഷം �'രു മാസത്തിന് ശേഷം, ഹൃദയസ്തംഭനം കാരണം അച്ഛനും മരിച്ചു. ഡയബറ്റിക് പേഷ്യന്റായിരുന്നു അച്ഛൻ. മരണ വിവരം മനഃപൂർവ്വം ചേട്ടൻ മറച്ചു വച്ചു. വീട്ടിൽ വന്നപ്പോൾ ചേട്ടനും ചേട്ടത്തിയും വ�™ിയ അടുപ്പമൊന്നും കാട്ടിയി�™്�™. അവിടെ താമസിക്കുന്നതിനോടും യോജിപ്പുണ്ടായിരുന്നി�™്�™. അന്ന് വൈകുന്നേരം ഞാൻ ജയി�™ി�™േക്ക് മടങ്ങിപ്പോയി. അവതാരകൻ:--- വിചാരണത്തടവുകാരനായിരുന്നപ്പോഴും ശിക്ഷ അനുഭവിച്ചിരുന്നപ്പോഴുമുണ്ടായ തിക്താനുഭവങ്ങളെ കുറിച്ച് പറയാമോ? പ്രതി:-- പോ�™ീസുകാർ എന്നെ �'രുപാട് ഉപദ്രവിച്ചു. കുറേ പേപ്പറുകളിൽ �'പ്പിടുവിച്ചു. കുറ്റപത്രമൊന്നും ഞാൻ വായിച്ചി�™്�™. �'രഭിഭാഷകനെ ഏർപ്പാടാക്കി തരുമോ എന്നൊന്നും ചോദിക്കാൻ എനിക്കറിയി�™്�™ായിരുന്നു. അച്ഛൻ കുറച്ചൊക്കെ ശ്രമിച്ചു. �'ന്നും നടന്നി�™്�™. ബന്ധുക്കൾക്ക് താൽപര്യവുമുണ്ടായിരുന്നി�™്�™. പോ�™ീസ് �'രുപാട് അപമാനിച്ചു. സേവ്യർ എന്നൊരു പോ�™ീസ്കാരൻ എന്റെ വൃഷ്ണങ്ങളി�™ും മുതുകത്തും കമ്പിപ്പാര കൊണ്ടടിച്ചു. കുറേ നേരം ഞാൻ ബോധരഹിതനായിരുന്നു. എണീറ്റപ്പോൾ ' നിന്റെ തള്ളയേയും നീ പ്രാപിക്കുമോടാ ' എന്നു പറഞ്ഞ് അധിഷേപിച്ചു. അതിനുശേഷം എന്റെ പുരുഷത്വം എന്നന്നേക്കുമായി കെട്ടുപോയി. അതിൽപ്പിന്നെ ഇന്നുവരെ �'രു സ്ത്രീയോടും എനിക്ക് വികാരം തോന്നിയിട്ടി�™്�™. രാത്രി അമ്മ കാണാൻ വന്നപ്പോൾ ആ പോ�™ീസ് കാരൻ ' വളർത്തുദോഷം വന്നാൽ മോൻ തള്ളയ്ക്ക് പുറത്തും കയറും. ആരി�™ുണ്ടായതാണിത്?' എന്ന് ചോദിച്ച് അമ്മയേയും അപമാനിച്ചു . ഏറെക്കാ�™ം, അദ്ദേഹം എന്നെക്കാണുമ്പോഴൊക്കെ ' തളളയെ പിടിക്കാൻ പോണി�™്�™േടാ?' എന്നു ചോദിച്ച് പരിഹസിച്ചിരുന്നു. അവസാന വർഷങ്ങളിൽ ആ പോ�™ീസ്കാരനെ കാണാതായി. എന്തോ കുടുംബ പ്രശ്നങ്ങൾ കൊണ്ട് അദ്ദേഹം ആത്മഹത്യ ചെയ്തു എന്ന് ആരോ എന്നോട് പറഞ്ഞു. വിചാരണ നടക്കുന്ന സമയത്ത് തന്നെ ഞാനൊരു വിഷാദരോ�-ിയായി മാറിയിരുന്നു. പോ�™ീസ്കാർ ഏൽപ്പിച്ച ദേഹോപദ്രവം കാരണം ഇപ്പോഴും ആരോ�-്യപ്രശ്നങ്ങളുണ്ട്. നടക്കാൻ ബുദ്ധിമുട്ടുണ്ട്. മരുന്നുകളുമുണ്ട്. അവതാരകൻ:---- രേണുവി�™േക്ക് മടങ്ങിവരാം. സംഭവത്തിന് ശേഷമുള്ള ജീവിതം �'ന്നു പങ്കുവയ്ക്കാമോ? സ്ത്രീ:--- ആ നാളുകളിൽ വ�™്�™ാത്ത ആശങ്കയും ആധിയുമുണ്ടായിരുന്നു. പോ�™ീസുകാരുടേയും മാധ്യമങ്ങളുടേയും സാന്നിധ്യം, തുടരെത്തുടരെയുള്ള ചോദ്യങ്ങൾ എന്നിവ. വിചാരണ കഴിഞ്ഞ് വിധിക്ക് ശേഷം കാര്യങ്ങൾ മെ�™്�™െ പൂർവ്വ സ്ഥിതിയി�™ായി. അച്ഛന്റേയും അമ്മയുടേയും ആകു�™തകാരണം ഏറെ താമസിയാതെ തന്നെ ചേച്ചി വിവാഹം കഴിഞ്ഞ് കാനഡയി�™േക്ക് പോയി. ഡി�-്രി കഴിഞ്ഞ ഉടനെ ഞാനും വിവാഹിതയായി. ആദ്യം ദുബായിയിൽ ആയിരുന്നു. മൂന്നു വർഷങ്ങൾക്ക് ശേഷം ഞാൻ നാട്ടി�™േക്ക് മടങ്ങി. അവതാരകൻ:--- താങ്കൾ ഇപ്പോൾ വിവാഹ മോചിതയാണ�™്�™ോ. ദാമ്പത്യ ജീവിതത്തിന്റെ പരാജയത്തിനു കാരണം പൂർവ്വ സംഭവമോ, അതിനെക്കുറിച്ചുള്ള തർക്കമോ എന്തെങ്കി�™ും ആയിരുന്നോ? അങ്ങനെ തോന്നിയിട്ടുണ്ടോ? സ്ത്രീ:--- ഇ�™്�™. തോന്നിയിട്ടി�™്�™. അതെന്റെ തീരുമാനമായിരുന്നു. അവതാരകൻ:--- താങ്കൾ കുടുംബകോടതിയിൽ സമർപ്പിച്ച അഫിഡവിറ്റിൽ നിന്ന് ഞങ്ങൾക്കറിയാൻ സാധിച്ചത്, ഭർത്താവ് വികൃതരതി ഇഷ്ടപ്പെടുന്ന ആളായിരുന്നുവെന്നും-- ഐ മീൻ ബിസാർ സെക്സ്- �™ൈം�-ീക ഉപദ്രവങ്ങൾ അദ്ദേഹത്തിൽ നിന്നും �'രുപാട് സഹിച്ചിരുന്നുവെന്നുമാണ്. അതിനെപ്പറ്റി എന്തുപറയുന്നു? സ്ത്രീ:--- ( ചിരിച്ചുകൊണ്ട്) ഏറെക്കുറേ. പക്ഷെ ഇതൊക്കെ നിങ്ങളുടെ ചാന�™ിന് എങ്ങനെ കിട്ടി എന്ന് അത്ഭുതപ്പെടുകയാണ്. ആ വിവാഹബന്ധം തെറ്റായ �'രു തീരുമാനമായിരുന്നു. അയാൾ മദ്യപാനിയും ദേഹോപദ്രവം നടത്തുന്നയാളുമായിരുന്നു. പിന്നെ പണമോഹിയും. കൂടുതൽ പറയാൻ ആ�-്രഹിക്കുന്നി�™്�™. മാധ്യമങ്ങൾ ഇങ്ങനെ സ്വകാര്യ കാര്യങ്ങളി�™േക്ക് കടന്നുകയറുകയും പിന്നെ വിചാരണ നടത്തുകയും ചെയ്യുന്നത് ഉചിതമ�™്�™ എന്നാണ് എന്റെ അഭിപ്രായം( ചിരിക്കുന്നു) അവതാരകൻ:--- മാധ്യമങ്ങൾ താങ്കളുടെ ജീവിതത്തിൽ സംഭവിച്ചതുപോ�™െയുള്ള നിരവധി കാര്യങ്ങളെ പുറത്തു കൊണ്ട് വന്നിട്ടി�™്�™േ? സ്ത്രീ:--- ഇ�™്�™ാ എന്നു പറയുന്നി�™്�™. എന്നാ�™ും രണ്ട് കാര്യങ്ങളുണ്ട്. �'ന്നാമത് നിസ്സാരകാര്യങ്ങൾ മുതൽ ക്രൂരമായ പീഡനസംഭവങ്ങൾ വരെ, ചാന�™ുകളുടെ വാർത്താ മത്സരങ്ങൾക്ക് വേണ്ടി വളച്ചൊടിക്കൽ. പിന്നെ പുതിയൊരു സ്റ്റോറി കിട്ടുമ്പോൾ പഴയതിനോടുള്ള തണുപ്പൻ സമീപനം. ഈവെൻ നിർഭയയുടെ കുടുംബത്തിന് പോ�™ും മാധ്യമവൃത്തങ്ങളിൽ നിന്ന് ഏറെ സഹിക്കേണ്ടി വന്നിട്ടുണ്ടാകണം. അവതാരകൻ:--- നിർഭയാ കേസിൽ ഞങ്ങൾ ക്രിയാത്മകമായിത്തന്നെ ഇടപെട്ടു. അത് ഫ�™ം കണ്ടു എന്നാണെന്റെ പക്ഷം. ഇതിനെക്കുറിച്ച് താങ്കൾക്കന്താണ് പറയാനുള്ളത്? വിശാഖ്. മാധ്യമവിചാരണ എന്നു പറയുന്നത് താങ്കൾക്കും നേരിടേണ്ടി വന്നിട്ടുണ്ടോ? പ്രതി:--- സംഭവസമയത്ത് അവരെന്റെ കുറേ ഫോട്ടോകളെടുത്തു. വിചാരണ സമയത്ത് കോടതി പരിസരത്ത് വച്ചും വിധി വന്ന ദിവസവും. അ�™്�™ാതെ എന്നോടൊന്നും ചോദിച്ചിരുന്നി�™്�™. മാധ്യമങ്ങളിൽ വന്ന വാർത്ത അച്ഛനേയും അമ്മയേയും �'റ്റപ്പെടുത്തിയെന്ന് കത്തുകളിൽ നിന്നറിഞ്ഞു. അയൽപക്കക്കാരും ബന്ധുക്കളും. സത്യത്തിൽ മൂന്ന് വിചാരണകളുണ്ട്. ജുഡീഷ്യറിയുടെ വിചാരണ, മാധ്യമവിചാരണ പിന്നെ സമൂഹത്തിന്റെ വിചാരണ. ആദ്യത്തെ രണ്ടും കഴിഞ്ഞു. മൂന്നാമത്തേത് ഇപ്പോഴും തുടരുന്നു.( പുഞ്ചിരിക്കുന്നു) അവതാരകൻ:--- നമുക്ക് വിഷയത്തിൽ നിന്ന് വ്യതിച™ിക്കാതിരിക്കാൻ ശ്രദ്ധിക്കാം. പിൽക്കാ™ത്ത് എപ്പോഴെങ്കി™ും, സ്വന്തം ജീവിതത്തെ നശിപ്പിച്ച വ്യക്തിയെ പിന്നെയും കാണണമെന്ന് തോന്നിയിട്ടുണ്ടോ? രേണു. സ്ത്രീ:--- ആദ്യകാ™ങ്ങളിൽ ഇ™്™ായിരുന്നു. അദ്ദേഹത്തിന് പരോൾ കിട്ടി എന്നെങ്ങനെയോ അറിഞ്ഞപ്പോൾ ആധിയായി. ഞങ്ങളോട് പകവീട്ടുമോ എന്ന് ഭയന്നു. 'ന്നുമുണ്ടായി™്™. പിന്നെ ഞാൻ പിന്നിട്ട ജീവിതത്തി™േക്ക് തിരിഞ്ഞു നോക്കിയപ്പോൾ, അദ്ദേഹത്തെ എപ്പോഴെങ്കി™ുമൊരിക്കൽ കാണണമെന്നാ-്രഹിച്ചു. അതിനൊരു കാരണം കൂടിയുണ്ട്. വിചാരണ നടക്കുമ്പോൾ അദ്ദേഹത്തിന്റെ അമ്മ രണ്ട് തവണ വീട്ടിൽ വന്നിരുന്നു. ഞങ്ങളോട് പൊറുക്കണമെന്നും മകനൊരു പാവമാണെന്നും പറഞ്ഞു. മൂന്നാമത് വന്നപ്പോൾ അച്ഛൻ വീട്ടി™േക്ക് കടക്കാൻ അനുവദിച്ചി™്™. പിൽക്കാ™ത്ത് ജയി™ിൽ വച്ച് ഞാൻ പറഞ്ഞപ്പോഴാണ് അമ്മ വന്നിരുന്ന കാര്യം അദ്ദേഹമറിഞ്ഞത്. വളരെ ദുഃഖിതനായി കാണപ്പെട്ടു അപ്പോൾ അദ്ദേഹം. ജയി™ിൽ വച്ച് കണ്ടപ്പോൾ എനിക്ക് ആളെ മനസ്സി™ായി™്™. എന്നാൽ അദ്ദേഹത്തിന് എന്നെ മനസ്സി™ായി. കണ്ടയുടനെ കൈകൂപ്പി. സുഖമാണോ എന്നന്വേഷിച്ചു. അപ്പോഴും മാപ്പ് പറഞ്ഞു. പിന്നെ വാർഡന്റെ സമ്മതത്തോടെ എനിക്കൊരു പുസ്തകം തന്നു. അവതാരകൻ:--- ഇതുമായി ബന്ധപ്പെട്ട്, ആ ദിവസമ™്™ാതെ മനസ്സിൽ തട്ടിയ എന്തെങ്കി™ും സംഭവമോ സന്ദർഭമോ ഉണ്ടായിട്ടുണ്ടോ? സ്ത്രീ:--- പിന്നെയെപ്പോഴൊക്കെയോ മനസ്സിനെ വിഷമിപ്പിച്ച സന്ദർഭമുണ്ടായിട്ടുണ്ട്. വിധികഴിഞ്ഞ് കോടതിയുടെ വരാന്തയി™േക്ക് വന്നപ്പോൾ, പോ™ീസ്കാർ അദ്ദേഹത്തെ വി™ങ്ങുവച്ച് ഞങ്ങളുടെ അടുത്തുകൂടെ കൊണ്ടുപോയി. എന്റെകൂടെ അച്ഛനും അമ്മയും ബന്ധുക്കളുമുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ 'സോറി' എന്ന് രണ്ട് പ്രാവശ്യം പറഞ്ഞു. എനിക്കാകെ അങ്ക™ാപ്പായി. എന്ത് പറയണമെന്നറിയി™്™ായിരുന്നു. എന്റെ കൈയ്യി™ിരുന്ന വാട്ടർ ബോട്ടി™ിൽ നോക്കി അദ്ദേഹം കുടിനീരിറക്കുന്നത് ഞാൻ കണ്ടു. ദാഹിക്കുന്നു കുറച്ചു വെള്ളം തരാമോ എന്ന് ചോദിച്ചൂ. അച്ഛൻ ബോട്ടിൽ പിടിച്ചുവാങ്ങി വെള്ളം മുഴുവനും പുറത്തേക്ക് 'ഴിച്ചു കളഞ്ഞു. തുടർന്ന് പോ™ീസുകാർ അദ്ദേഹത്തെ വാനിനടുത്തേക്ക് കൂട്ടിക്കൊണ്ട് പോയി. അവതാരകൻ:--- ഇപ്പോഴത്തെ ജീവിതം? ഭാവി പരിപാടികൾ? സ്ത്രീ:-- ഇപ്പോൾ സ്വതന്ത്രവും ഉന്മേഷഭരിതവുമായ 'രു ജീവിതം നയിക്കുന്നു. അതിൽ സന്തുഷ്ടയാണ് ഞാൻ. സ്വന്തമായി 'രു ക-ൺസി™ിം-് സെന്റർ നടത്തുന്നുണ്ട്. പ്രക്ഷുബ്ധമായ 'രു ജീവിതം 'രിക്ക™ും ഞാൻ ഇഷ്ടപ്പെട്ടിരുന്നി™്™. ജീവിതത്തിൽ സംഭവിച്ചതൊക്കെ 'രു നിയോ-മാകാം. എനിക്ക് തോന്നുന്നു ഇപ്പോൾ ഞാൻ കൂടുതൽ സന്തോഷവതിയാണെന്ന്. താ™ോ™ിക്കാനൊരു കുഞ്ഞി™്™ എന്ന സ്വകാര്യ ദുഃഖമുണ്ടെങ്കി™ും. പ്രതീക്ഷകൾ വച്ചുപു™ർത്താനും സ്വപ്നങ്ങൾ കാണാനും ഇഷ്ടപ്പെടുന്ന 'രു വ്യക്തി തന്നെയാണ് ഞാൻ. പിന്നെ മിസ്റ്റർ ഹഫീസ് ഇടക്കിടക്ക് പറയുന്നത് പോ™െ ജീവിതം തകർക്കപ്പെട്ട 'രാളൊന്നുമ™്™ കേട്ടോ ഞാൻ.( ചിരിക്കുന്നു) അവതാരകൻ:-- ഇനി താങ്കളി™േക്ക് വരാം. ജോർജ്ജ് ക്™ൂനിയെപ്പറ്റി പരാമർശിച്ചു കണ്ടു. സിനിമാ പ്രേമിയാണോ താങ്കൾ? പ്രതി:--- ന™്™ സിനിമകൾ കാണും. ജയി™ി™ും ഞാൻ അന്തർമുഖനായിരുന്നു. അതിനാൽ കിട്ടുന്ന സമയമെ™്™ാം വായനയ്ക്കായി ഉപയോ-ിച്ചു. അവതാരകൻ:--- ഏതോക്കെ പുസ്തകങ്ങളാണ് സാധാരണയായി വായിക്കാറുള്ളത് ? പ്രതി:-- കൂടുത™ും തത്വശാസ്ത്ര പുസ്തകങ്ങൾ. പിന്നെ ചരിത്രം, ആൻത്രോപോളജി, സാഹിത്യം എന്നിവ. അരിസ്റ്റോട്ടിൽ, പ്™ാറ്റോ, ഹെ-ൽ തുടങ്ങിയവരുടെയെ™്™ാം തത്വചിന്തകളടങ്ങുന്ന പുസ്തകങ്ങൾ ഞാൻ വായിച്ചിട്ടുണ്ട്. പിന്നെ ........ വോൾട്ടയർ തുടങ്ങിയവർ. അതിജീവനങ്ങളുടെ പുസ്തകങ്ങൾ ഏറെയിഷ്ടപ്പെടുന്നു. ബുക്കർ.ടി. വാഷിം-്ടണിന്റെ ' അപ് ഫ്രം സ്™േവറി' നിരവധി തവണ വായിച്ചു. സാഹിത്യത്തിൽ തോമസ് ഹാർഡിയും -ോർക്കിയുമാണ് ഇഷ്ടമുള്ള എഴുത്തുകാർ. -ോർക്കിയുടെ നോവ™ിന് പ്രൊഫസ്സർ ബോറീസ് ബ്യാ™ിക് എഴുതിയ അവതാരികയി™െ " പുതുജീവൻ നേടിയ ആത്മാവിനെ കൊ™്™ൻ സാദ്ധ്യമ™്™" എന്നവരി എന്റെ മേശയിൽ ഞാൻ കുറിച്ചിട്ടിട്ടുണ്ട്. അവതാരകൻ:--- വത്സ്യാന മഹർഷിയുടെ കൃതി വായിച്ചിട്ടുണ്ടോ? തമാശയ്ക്ക് ചോദിച്ചതാണ് കേട്ടോ?( ചിരിക്കുന്നു) പ്രതി:--- ( പുഞ്ചിരിച്ചുകൊണ്ട്) ഇ™്™. അവതാരകൻ:--- ഇപ്പോഴത്തെ ജീവിതം? പൂർവ്വകാ™ ജീവിതം വർത്തമാനകാ™ത്തെ ബാധിക്കുന്നുണ്ടോ? പ്രതി:--- നേരത്തെ പറഞ്ഞതു പോ™െയുള്ള സമൂഹ വിചാരണകൾ ഇപ്പോഴും നടക്കുന്നുണ്ട്. പ™രും ജോ™ി നിഷേധിച്ചു ഇപ്പോൾ പഴയ 'രു സുഹൃത്തിന് വേണ്ടി പ്രൂഫ് റീഡറാണ്. അദ്ദേഹത്തിന്റെ "ഫീസ് മുറിയുടെ 'രു വശത്ത് ഞാൻ താമസിക്കുന്നു. മേശ, കസേര, പായ, സ്റ്റ-, ഏതാനും പാത്രങ്ങൾ, രണ്ട് ജോഡി വസ്ത്രങ്ങൾ പിന്നെ കുറച്ചു പുസ്തകങ്ങൾ. ഇത്രയുമാണ് എന്റെ സമ്പാദ്യം( പുഞ്ചിരിക്കുന്നു) അശതാരകൻ:--- ബന്ധുക്കൾ, ചേട്ടൻ ഇവരുമായിട്ടൊന്നും അടുപ്പമി™്™േ? പ്രതി:--- ഇ™്™. അവതാരകൻ:--- കുടുംബ സ്വത്തിൽ "ഹരിയൊന്നും ™ഭിക്കുകയുണ്ടായി™്™േ? പ്രതി:--- ഇ™്™. ഞാൻ പിന്നെ ചോദിച്ചിട്ടുമി™്™. അവതാരകൻ:--- ക™്യാണം, കുടുംബം തുടങ്ങിയ ആ-്രഹങ്ങൾ? പ്രതി:--- ( പുഞ്ചിരിച്ചുകൊണ്ട്) ഇ™്™. ഇനി അതിനൊന്നും കഴിയി™്™. കോളേജിൽ പഠിക്കുന്ന സമയത്ത് കുടുംബജീവിതം സ്വപ്നം കണ്ടിരുന്നു. പിന്നെ അതസ്തമിച്ചു. ഇപ്പോൾ മരിക്കുന്നത് വരെ ജീവിക്കണമെന്നെയുള്ളു. അവതാരകൻ:--- താങ്കൾ എപ്പോഴും കട™ിനേയും നീ™ാകാശത്തേയും നോക്കി വെറുതെയിരിക്കുന്നു. പ™ സ്ഥ™ങ്ങളി™ും നടന്ന് വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുന്നു. എന്നൊക്കെയാണ് ഞങ്ങൾക്കറിയാൻ സാധിച്ചത്. അതിനെപ്പറ്റി പറയാമോ? പ്രതി:--- ജയി™ിൽ കഴിഞ്ഞ കാ™ത്ത് ഞാൻ പ്രകൃതിയെ വ™്™ാതെ സ്നേഹിച്ചു തുടങ്ങി. തെങ്ങുകളുടെ കാര്യം ഞാൻ പറഞ്ഞ™്™ോ. ഏകാന്തത എന്നെ മടുപ്പിച്ചിരുന്നി™്™െങ്കി™ും പാരതന്ത്ര്യം എന്നെ വീർപ്പുമുട്ടിച്ചിരുന്നു. അഴികൾ കടന്ന് മാനത്തേക്ക് പോകാൻ ഞാനാ-്രഹിച്ചു. മരങ്ങളോടെന്നവണ്ണം ഞാൻ സംസാരിക്കുമായിരുന്നു. പുഴകളും വയ™ുകളും കടന്ന്, കമുകിൻ തോട്ടങ്ങൾ പിന്നിട്ട്, ജാതി വ്യവസ്ഥകളിൽ നിന്നും സമൂഹത്തിന്റെ തുറിച്ചുനോട്ടങ്ങളിൽ നിന്നുമെ™്™ാം "ടി രക്ഷപ്പെടാൻ ഞാൻ കൊതിച്ചു. ഞാനറിയാതെതന്നെ ആകാശത്തേയും കട™ിനേയും നോക്കിയിരിക്കുന്ന സ്വഭാവം എന്നിൽ രൂഡമൂ™മായി. പ്രകൃതിയ്ക്ക് വേണ്ടി 'രുപാട് ചെയ്യാൻ കഴിയും എന്ന് ബോദ്ധ്യമായ നാൾ മുതൽ ഞാൻ വൃക്ഷത്തൈകൾ നടുന്നു. ദിവസം 'രു തൈയെങ്കി™ും നടാൻ ശ്രമിക്കാറുണ്ട്. അവതാരകൻ:--- ഡെൻമാർക്ക് ബേസ്ഡ് ആയ ' പുതിയ ™ോകം പുതിയ ഭൂമി' എന്ന കാമ്പയിന്റെ ഭാ-മാണ് താങ്കളിപ്പോൾ എന്നറിഞ്ഞു. അതിനെക്കുറിച്ച് വിശദീകരിക്കാമോ? പ്രതി:---- ജയി™ിൽ കഴിയുന്ന കാ™ത്ത് ജർമനിയിൽ നിന്ന് റെയിസ് മത്തിയാസ് എന്നൊരു -വേഷണ വിദ്യാർത്ഥി എന്നെ സന്ദർശിച്ചിരുന്നു. ഇന്ത്യയി™െ ജയിൽപുള്ളികളുടെ പ്രശ്നങ്ങളെ കുറിച്ചും 'റ്റപ്പെട്ടുപോകുന്ന അവരുടെ കുടുംബങ്ങളെ കുറിച്ചുമായിരുന്നു അദ്ദേഹത്തിന്റെ തീസിസ്. 'രു ന™്™ പ്രകൃതി സ്നേഹിയായ അദ്ദേഹം മുഖാന്തരമാണ് ' പുതിയ ™ോകം പുതിയ ഭൂമി' എന്ന കൂട്ടായ്മയി™േക്കെത്തിയത്. അവർ സ്ത്രീ ശാക്തീകരണ പരിപാടികളും നടത്തുന്നു. 'രിക്കൽ അത്തരത്തി™ുള്ള ക്യാംപിൽ വച്ച് ചി™ സ്ത്രീകൾ എന്നെ ആക്ഷേപിച്ച് തിരിച്ചയച്ചു.( പുഞ്ചിരിക്കുന്നു) അവതാരകൻ:-- ക്യാംപെയിന്റെ ഭാ-മായി താങ്കൾ ഇന്ത്യ വിടുകയാണെന്ന് കേട്ടു. ഇന്ത്യയോട് വെറുപ്പാണോ? പ്രതി:--- 'രിക്ക™ുമി™്™. രാഷ്ട്രത്തെ ഞാൻ സ്നേഹിക്കുന്നു. പ™പ്പോഴും ഞാൻ അധിക്ഷേപിക്കപ്പെടുന്നു. ഈ ജാതി വ്വസ്ഥകളും തരം തിരിവുമെ™്™ാം വീർപ്പുമുട്ടിക്കുമ്പോൾ ചി™പ്പോൾ തോന്നും ദേശ സ്നേഹിയേക്കാളും മനുഷ്യസ്നേഹിയാകണമെന്ന്. ഈ ദേശത്തിനും നാട്ടാചാരങ്ങൾക്കും വേണ്ടി എനിക്കൊന്നും ചെയ്യാനി™്™ാ എന്നു തോന്നുന്നു. ™ോകമേ തറവാട് എന്നരീതിയിൽ മനുഷ്യനു വേണ്ടി ഏറെ ചെയ്യാനും കഴിയും. ™ോകത്താകമാനം നശിച്ചുകൊണ്ടിരിക്കുന്ന പച്ചപ്പിന് വേണ്ടിയും. അവതാരകൻ:--- വാദിക്ക് പ്രതിയോടും പ്രതിക്ക് വാദിയോടും എന്താണ് പറയാനുള്ളത്? സ്ത്രീ:---( പുഞ്ചിരിച്ചുകൊണ്ട്) എനിക്കദ്ദേഹത്തിൽ നിന്ന് ഏറെ പഠിക്കാനുണ്ടെന്ന് തോന്നുന്നു. പ്രതി:-- സന്തോഷത്തോടെയും സമാധാനത്തോടെയും ആരോ-്യത്തോടെയും ദീർഘകാ™ം ജീവിക്കുക. അതിനായി പ്രാർത്ഥിക്കാം. കൂടുത™ായൊന്നും പറയാനി™്™ ( പുഞ്ചിരിക്കുന്നു) അവതാരകൻ:--- 'രു കുസൃതി ചോദ്യത്തോടെ തന്നെ നമുക്കീ പരിപാടി അവസാനിപ്പിക്കാമെന്ന് തോന്നുന്നു. തികച്ചും കുസൃതിയ™്™ കേട്ടോ( ചിരിക്കുന്നു) രണ്ട് പേരോടുമായിട്ട് ചോദിക്കാം. ഭാവിയിൽ ജീവിതന-ക 'രുമിച്ച് തുഴയാം എന്നു തോന്നുന്നുണ്ടോ? സ്ത്രീ:--- ( ചിരിച്ചുകൊണ്ട്) യാദൃശ്ചിമായൊരു ചോദ്യമായിപ്പോയി. അതിനെകുറിച്ച് പെട്ടെന്ന് മറുപടി പറയാൻ കഴിയി™്™. ഉണ്ടെന്നും ഇ™്™െന്നും. വ്യക്തിപരമാണത്. പ്രതി:--- അതിനെക്കുറിച്ചൊന്നും തോന്നിയിട്ടി™്™. രേണു വീണ്ടും കുടുംബജീവിതത്തി™േക്ക് മടങ്ങിപ്പോകുന്നത് കാണാനാ-്രഹിക്കുന്നു.( പുഞ്ചിരിക്കുന്നു) അവതാരകൻ:--- നമ്മുടെ ക്ഷണം സ്വീകരിച്ച് ഇവിടെയെത്തി ഈ പരിപാടിയെ സമ്പൂർണ്ണ വിജയമാക്കി തീർത്തതിന് രണ്ടു പേരോടും -്™ോബൽ നെറ്റ് നന്ദി പറയുന്നു. രണ്ട് പേരും അവരവരുടെ കർമ്മപഥങ്ങളിൽ ശോഭിക്കട്ടെ. ഹായ് ഫ്രണ്ട്സ് നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത് വാദിയും പ്രതിയും. വീണ്ടും കാണാം... ധർമ്മ അധർമ്മങ്ങളുടെ രണഭൂമിയിൽ വച്ച്... 'രിടവേളക്ക് ശേഷം... * * * * * സ്ത്രീയും പ്രതിയും അവതാരകനും വൃദ്ധനും( സ്ത്രീയുടെ പിതാവ്) ചേർന്ന് ചാനൽ "ഫീസിന്റ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. അതിനുചുറ്റും കൈ കോർത്തു പിടിച്ചുകൊണ്ട് അവർ പറഞ്ഞു: " പുതിയ ™ോകം പുതിയ ഭൂമി!" " താങ്കളെ എവിടെയെങ്കി™ും ഡ്രോപ്പ് ചെയ്യണോ?" വൃദ്ധൻ ചോദിച്ചു. " വേണ്ട സാർ. താങ്ക്സ്. ഞാൻ കടൽക്കരയി™േക്ക് പോവുകയാണ്. ദൈവം എ™്™ാവരെയും അനു-്രഹിക്കട്ടെ" പ്രതി പറഞ്ഞു. മുടന്തുള്ള കാ™ുകൾ കൊണ്ട് അയാൾ മെ™്™െ ദൂരേക്ക് നടന്നക™ുന്നത് മൂവരും നോക്കി നിന്നു. ഹരി. © 2018 harishbabu |
Stats
81 Views
Added on April 25, 2018 Last Updated on April 26, 2018 Tags: malayalam short story, fiction Authorharishbabumumbai, IndiaAbouti am a fiction writer both in English and my mother tongue , Malayalam more..Writing
|