HemingwaykkumappuramA Poem by harishbabumalayalam poem
ആഴിയാകെ ഇന്ദ്രനീ™മണിഞ്ഞു കിടന്നു,
കട™™കൾ കരയെ പുൽകിയ™ിഞ്ഞു, താരങ്ങൾ നോക്കവേ ഹെമിങ്വേയുടെ സാന്റിയാ-ോ, മത്സ്യാസ്ഥികൂടത്തെ കരയ്ക്കുകയറ്റി, കുടി™ിന്റെ മൂ™യിൽ കിടന്നു. മീനേ! നിന്നെ നേടാനുള്ള ഭാ-്യമി™്™െങ്കി™ും, നിന്നെ തേടാനൊരു ബാ™്യമുണ്ടെന്നി™ിപ്പോഴും. ഹൃദയം തകർത്തു പ്രാണനെ തച്ചുടച്ചാ™ും, തോൽക്കി™്™, തൊൽക്കാൻ ജനിച്ചവന™്™ ഞാൻ. ഹ ഹ കാറ്റേ വാ! കടൽ പക്ഷി വാ! ചക്രവാളത്തി™ർക്കനുണരുമ്പോൾ പോകാം നമുക്ക് കട™ാഴങ്ങൾ തേടാം മാർ™ിനിൽ തേരോടാം. ആഴിതൻ ഇന്ദ്രനീ™ം നേടി വിജയഭേരി മുഴക്കി മടങ്ങാം. ഹോയ് സാന്റിയാ-ോ! തോൽക്കാത്ത മാനവാ ഹോയ്! സ്വപ്നസിംഹങ്ങളെ കണ്ട് -ർജ്ജനം കേട്ടുറങ്ങുന്ന വൃദ്ധാ വിജയിപ്പൂതാകാ! ഹെമിം-്വേക്കുമപ്പുറം. © 2017 harishbabu |
StatsAuthorharishbabumumbai, IndiaAbouti am a fiction writer both in English and my mother tongue , Malayalam more..Writing
|