Onanilavile Salabham- a memoir

Onanilavile Salabham- a memoir

A Story by harishbabu
"

malayalam short story, fiction memoir

"
"ണനി™ാവി™െ ശ™ഭം- എ മെമോയിർ
*******************************************

അതൊരു പദനിസ്വനമാകാം. ഹൃദ്യമായൊരു മഴനാദമാകാം. ഞാനെന്റെ പൂന്തോട്ടത്തിൽ സു-ന്ധ പുഷ്പങ്ങളെ പരിപാ™ിക്കാറുണ്ട്. ചിത്രശ™ഭങ്ങൾ എന്റെ പൂക്കൾ തേടി വരാറുണ്ട്.

പെട്ടെന്നൊരു നാൾ അവളൊരു ചിത്രശ™ഭമായി മാറി. ആംബു™ൻസിൽ വച്ച് അവളെനിക്ക് സിൽവിയാ പ്™ാത്തിന്റെ 'രു കവിത ചൊ™്™ിത്തന്നു. കൈകൾ വർണ്ണാഭമായ ചിറകുകളായി രൂപാന്തരം പ്രാപിച്ചു കഴിഞ്ഞിരുന്നു. പൂക്കൾ തേടാനുള്ള അവയവങ്ങൾ വളർന്നു കഴിഞ്ഞിരുന്നു. ഡോക്ടർ പറഞ്ഞു,
" വളരെ വിരളവും വിചിത്രവുമായൊരു കേസാണിത്. മൂവായിരമോ നാ™ായിരോ വർഷങ്ങൾക്കൊരിക്കൽ 'രാൾക്കു വരുന്ന രോ-ം. താനിഷ്ടപ്പെടുന്ന തരത്തിൽ അറിയാതെ രൂപാന്തരം പ്രാപിക്കുക. പുരാതന ഈജിപ്ടിൽ ഇത്തരം രോ-ങ്ങളുണ്ടായിരുന്നതായി പറയപ്പെടുന്നു. അവരുടെ മമ്മിയും പിരമിഡ് നിർമ്മാണവുമായിട്ടൊക്കെ ഇതിന് ബന്ധമുണ്ടത്രെ. ഞങ്ങൾ നിസ്സഹായരാണ്. പറന്നു പോകാൻ അനുവദിക്കുന്നതാണ് ന™്™ത്. വീട്ടിൽ വളർത്താനൊക്കി™്™. ചത്തുപോകും".

'രിക്കൽ ഞങ്ങൾ കവടിയാറി™െ രാജപാതയി™ൂടെ നടക്കുകയായിരുന്നു.
" ഞാനൊരു കവിത ചൊ™്™ിത്തരട്ടെ?"അവൾ ചോദിച്ചു.

"വേണ്ടാ"

"എന്റേത™്™. എമി™ി ഡിക്കിൻസന്റെ"

"വേണ്ടാ. മൂഡി™്™. നമുക്ക് സിസി ഡേയിൽ പോയി "രോ കാപ്പുചിനോ കുടിക്കാം. എന്നിട്ട് നീ വിശേഷം പറയ്. കോളേജി™െ ആദ്യ ദിവസം നീ എന്തൊക്കെ പഠിപ്പിച്ചു?"

™ിറ്റിൽ ബിറ്റ് "ഫ് ക്രിട്ടിസിസം. മിൽട്ടന്റെ ™ിസിഡസ് തുടങ്ങിവച്ചു. ടോപ്പിക്സ് ഹെഡ് പിന്നെ തരും. ആ™ീസ് മുൺറോയുടെ 'രു കഥ തുടങ്ങി. പിന്നെ 'ക്രി"

"പോക്കിരിയോ?"

"പോക്കിരിയ™്™െടാ മാക്രി! 'ക്രി. ബെൻ 'ക്രി. നൈജീരിയൻ റൈറ്റർ"

" " ശരി. അ™്™ ഞാനിന്ന് ഉച്ചക്ക് "ഫീസി™ിരുന്ന് ചിന്തിക്കുകയായിരുന്നു. ജീൻസും ചുരിദാറുമൊക്കെ കളഞ്ഞ്, എത്ര ഉടുത്താ™ും തീരാത്ത ഈ സാരിയുമുടുത്തു പോകുമ്പോൾ, കാൽ തട്ടി നീ ക്™ാസ്സ് റൂമിൽ മറിഞ്ഞു വീഴുന്നതിനെ കുറിച്ച്"

"ഹ ഹ ഹ വാട്ട് യാർ!! നീ ചിന്തിക്കും. എനിക്കറിയാം. പ്രായമതാണ™്™ോ"

'രിക്ക™വൾ പറഞ്ഞു ഞങ്ങൾ ഐറിസ് മർഡക്കിനേയും ജോൺ ബെയി™ിയേയും പോ™െയാണെന്ന്. പിന്നെയൊരുനാളവളൊരു ചിത്രശ™ഭമായി മാറി. ഞാൻ കേൾക്കുന്നത് കൃഷ്ണശ™ഭങ്ങളുടെ പ്രണയമന്ത്രണമാകാം. ദൂതു പോകുന്ന 'രു ഹംസത്തിന്റെ ചിറകടി ശബ്ദമാകാം.

"മാമാ ആരോടാ ഇങ്ങനെ 'റ്റക്കിരുന്ന് സംസാരിക്കണേ? മാമന് കൊണ്ടുവന്ന "ണക്കോടി കണ്ടോ? എന്റെ സെ™ക്ഷനാ എങ്ങന്ണ്ട്?"

അനിയനേയും അമ്മയേയും കാണാനായി "ണക്കോടിയുമായി എത്തിയിരിക്കുകയാണ് ഹരിതയും മകളും.

" ഇവ്നിപ്പഴും പുറത്തൊന്നുമിറങ്ങാറി™്™്യേമ്മേ? ഇങ്ങ്നെ 'റ്റക്കിരുന്നിട്ടാ ™്™ാം"

" ഞാൻ പറയാത്ത ദിവസ™്™്യാ. ചികിൽസിക്കാത്ത ആശുപത്രികളി™്™്യാ. നേരാത്ത നേർച്ചകളോ കയറാത്തമ്പ™ങ്ങളോ ™്™്യ. ന്റെ പാവം കുട്ടി" അമ്മ കണ്ണു നീർതുടച്ചു.
" -ോപി ഡോക്ടർ ™്™ാ ആഴ്ചയി™ും വന്ന് എന്തേ™ും പറയിപ്പിക്കാൻ നോക്കും. പണ്ടത്തെ പാർട്ടിക്കാര് കൂട്ട്കാരും വന്നു വിളിക്കും. പോവി™്™്യാ. ആകെയിള്ളൊരാശ്വാസം അവൻ സനൂവിനോട് സംസാരിക്ക്ണതാണ്"

" അതാഞാമ്പറയണേ അവൻ കുറച്ചീസം ബാം-്™ൂർ വന്ന് നിക്കട്ടേന്ന്. ശ്യാമേട്ടനും അതാ പറയണേ"

"ഞാമ്പറഞ്ഞിട്ട് കേക്കണി™്™്യാ™ോ! ഇനി നീ തന്നെ പറയ്"

" എഡ്വിൻ അങ്കിളിനെപ്പറ്റിയെന്തെങ്കി™ും?"

"'രറിവൂ™്™്യാ. ™്™ാം വിറ്റ് പോയിട്ട് ആറേഴ് വർഷായി™്™്യേ? ഡൽഹിയി™ുണ്ടെന്ന് പണ്ടാരോ പറഞ്ഞു. വീടു വാങ്ങിയ അച്ചായൻ പൊളിച്ച് വേറേ പണിയേം ചെയ്തു".

™െബനോന്റെ താഴ്വരങ്ങളിൽ വസന്തം പൂത്തു™ഞ്ഞപ്പോൾ നൃത്തം ചെയ്ത 'രായിരം പനിനീർ പുഷ്പങ്ങളാകാം. സു-ന്ധ പുഷ്പങ്ങൾ തേടി അവൾ പറന്നു പോയതാകാം. 'രിക്കൽ ഞാനുമൊരു പൂമ്പാറ്റയായി മാറും.
'രിക്കൽ ഞാനവളോട് ചോദിച്ചു,
"മനീഷാ, നീ ദൈവത്തിൽ വിശ്വസിക്കാത്തതെന്ത്?"

" വിശ്വസിക്കുന്നുവ™്™ോ. ദൈവം പറഞ്ഞ™്™ോ എന്നോട് പ്രയാണമാരംഭിക്കാൻ. എനിക്ക് പ്രയാണം ചെയ്യണം. ™െബനോണി™െ താഴ്വാരങ്ങളി™േക്ക്.അതിനുമപ്പുറത്തേക്ക്. ശ™മോനും ദാവീദിനുമപ്പുറത്തേക്ക്. മോശെക്കും അഹരോനുമപ്പുറത്തേക്ക്. അബ്രഹാമിനും നോഹെക്കുമപ്പുറത്തേക്ക്. സഹോദരരക്തം കൈയിൽ പുരണ്ട കൈയീനും ആദിമ മനുഷ്യർക്കുമപ്പുറത്തേക്ക്. സക™ ചരങ്ങൾക്കും ഭൂമിക്കും ആകാശത്തിനും നക്ഷത്രങ്ങൾക്കും ശൂന്യതക്കുമപ്പുറത്തേക്ക്. എന്നിട്ടും ദൈവമുണ്ട്. 'രു ശ™ഭമായി പറന്ന് പ്രയാണം നടത്തുക എന്ന വ്യവസ്ഥ എനിക്കും ദൈവത്തിനുമിടക്കുണ്ടായിരുന്ന™്™ോ".

" വിഷുവിന് ക്ഷേത്രത്തിൽ വാകച്ചാർത്തും ™ക്ഷദീപവും. നീ വരുന്നോ?"

"തീർച്ചയായും. എനിക്ക് പ്രത്യേകമൊരു മതത്തി™ൊന്നും വിശ്വാസമി™്™."അബ്സ™്യട്ട്™ി കോസ്മോ പൊളിറ്റൻ"

എഡ്വിൻ അങ്കിൾ ഐ.എസ്.ആർ. ' യി™െ സൈന്റിസ്റ്റായിരുന്നു. അദ്ദേഹം മകളോട് നിരന്തരം പറഞ്ഞുകൊണ്ടിരുന്നു.
" മനീഷ, ഐ തിം-് ഐ ഡോൺട് നീഡ് ടു അഡ്വൈസ് എ-യിൻ ആൻഡ് എ-യിൻ. ബ്രാഹ്മണനായാ™ും ക്ഷത്രിയനായാ™ും എനിക്കിഷ്ടമ™്™. നമ്മുടെ വിശ്വാസങ്ങൾക്കനുസരിച്ച് ന™്™ൊരു ബന്ധം പത്തനംതിട്ട നിന്നോ കോട്ടയത്തു നിന്നോ കിട്ടും. നീയൊരു സൈന്റിസ്റ്റ് ആകണമെന്ന് ഞാൻ ആ-്രഹിച്ചു. നീ പറഞ്ഞു സാഹിത്യമാണിഷ്ടമെന്ന്. ഞാനെതിര് പറഞ്ഞി™്™. നിനക്കിഷ്ടമുള്ളതു തിരഞ്ഞെടുത്തു.കഥയും കവിതയുമൊക്കെയെഴുതി. അവാർഡുകൾ നേടി. പ്രശക്തി നേടി. സന്തോഷമെയുള്ളു. ഇക്കാര്യത്തി™െങ്കി™ും നീ വാശി പിടിക്കരുത്. സൂസൻ, അവളെയൊന്ന് പറഞ്ഞ് മനസ്സി™ാക്ക്"

"പപ്പാ ഇറ്റ് ഈസ് ടൂ മച്ച്. എനിക്കൊരു പ്രത്യേക മതത്തി™ും വിശ്വാസമി™്™െന്നറിയി™്™െന്ന് എത്ര തവണ പറഞ്ഞു. ഇത് വാശിയൊന്നുമ ഞാനാണ് ജീവിക്കാൻ പോകുന്നത്. ഇതിന്റെ പേരി™ിനിയെന്നെ ഉപദേശിക്കണമെന്നി™്™"

™ക്ഷദീപത്തിന് കണ്ടതിൽ പിന്നെയൊരു നാൾ ഞാനവളോട് പറഞ്ഞു,

" അന്ന് നീ കസവുസാരിയുമുടുത്ത് തുളസിക്കതിരും ചൂടി വന്നെന്റെ സമനി™ തെറ്റിച്ചു കളഞ്ഞു. ഞാനൊരൊത്ത പുരുഷനാണെന്നതിൽ സംശയമി™്™. പുടവതന്ന് കൊണ്ട് വന്നിട്ട് നീ അതേ കസവ് സാരിയുമുടുത്ത്, മനോഹരമായ പാദങ്ങളൾ വച്ച് നടന്ന് അകത്തളത്തിൽ വന്ന് നിൽക്കണം. അപ്പോൾ ഞാൻ വരും"

" എന്നിട്ട്"

"എന്നിട്ടെന്താ? ഞാൻ വരും. എന്നിട്ട്.."

" യൂ വിൽ കം ആൻഡ് ഫക് മീ റൈറ്റ്?"

" യാ യാ അത്യെന്നെ"

"ആണായാൽ പോരെടാ. എന്തെങ്കി™ും മനസ്സി™ുണ്ടെങ്കിൽ അത് പറയാനുള്ള ചങ്കൂറ്റം കൂടി കാണിക്കണം"

"ഞാൻ പറയാൻ പോയത് നീ പറഞ്ഞ™്™ോ. എന്തായാ™ും ചുമ്മാത™്™ മാർ ഇവാനിയോസി™െ പിള്ളേർ നിന്നെ പൂജാ ഭട്ട് മിസ്സ് എന്നു വിളിക്കുന്നത്".

"പൂജാ ഭട്ട് മിസ്സായാ™ും പൂജാ ബട്ട് മിസ്സായാ™ും വിളിക്കുന്നവർ വിളിക്കട്ടെ. കേൾക്കാനൊരു സുഖമ™്™െ"

" നിനക്കൊരു മോഡൽ ആയിക്കൂടായിരുന്നോ? മോഡൽ ആകേണ്ട നീ എഴുത്തുകാരിയായി. 'രു മോഡ™ാകുവാനാ-്രഹിച്ച് നടന്ന ഞാനൊരു ടെക്കിയായി. എന്താ കഥ! വിരോധാഭാസം. പക്ഷെ നിന്റെയെഴുത്ത് പൊളിച്ചടുക്കി ട്ടോ. മാതൃഭൂമിയുടെയും ബാം-ളൂർ പൊയട്രി ഫോറത്തിന്റെയും അവാർഡ്. ന്യൂയോർക്കർ പ്രൈസിൽ ഷോർട്ട് ™ിസ്റ്റഡ്. സുധാ മൂർത്തിയുമായി മച്ചാൻ മച്ചാൻ കമ്പനി. അവരുടെ ഭർത്താവിന്റെ ഇൻഫോസിസിൽ വെറുമൊരു എഞ്ചിനീയർ ഞാൻ. എന്നിട്ടും നീയെന്നെ സ്നേഹിക്കുന്നുവെന്ന് പറയുന്നത് ഉള്ളതാണോ? എന്താ കാരണം?"

" സ്നേഹിക്കുന്നതിന് കാരണം സ്നേഹിക്കുന്നു എന്നത് തന്നെ. നമ്മൾ 'രുമിച്ച് രചിക്കപ്പെട്ടതുകൊണ്ട്. നിന്നെ പ്രണയിച്ചാൽ കവിതയേയും പ്രണയിക്കാം. നിന്റെ ഭാര്യയായിരിക്കാനാണ് എനിക്ക് സ-കര്യം. കവിതയെഴുതുമ്പോൾ എന്റെ മനസ്സിൽ വിസ്ഫോടനമാണ്. ദേഷ്യവും ചി™പ്പോൾ വെറുപ്പും. കുഞ്ഞുങ്ങളെ ഉപദ്രവിക്കാൻ വരുന്ന ശത്രുവിനോടുള്ള ശ-ര്യമാണ്. ആ സമയത്ത് നീ വന്നെന്നെ പുണരുമ്പോൾ മനസ്സിൽ എന്തെന്നി™്™ാത്ത ആഹ്™ാദം. കണ്ണുകൾ കൂമ്പി അധീനപ്പെട്ടു പോകുന്നു. വേറെയൊരു പുരുഷനോടും എനിക്ക് യോജിച്ചു പോകാനാവി™്™. പപ്പക്കതറിയി™്™. നീ എന്നെ ഉപേക്ഷിക്കുമോ പട്ടരേ?"

പിന്നെയൊരുനാൾ അവളൊരു ചിത്രശ™ഭമായി മാറി. എന്റെ പൂന്തോട്ടത്തി™െ സു-ന്ധ പുഷ്പങ്ങൾ തേടി 'രുനാളവൾ വരുമായിരിക്കും.

" മാമാ പൂക്കളമിടണ്ടേ? സമയമെത്രയായെന്നറിയോ?"

ശേഷക്കാരി സനൂഷ മാമനെ പൂക്കളമിടാൻ വിളിക്കുകയാണ്.

" പണ്ടത്തെപ്പോ™െയൊന്നുമ™്യാ
പൂക്കളൊക്കെ തീ പിടിച്ച വി™. അതും വാടിയ പൂവ്"
"ണത്തിനായി വാങ്ങിയ പൂക്കൾ വേർതിരിച്ചു വക്കുമ്പോൾ ഹരിത പറഞ്ഞു.

"നിന്ക്കോർമ്മയി™്™്യേ പണ്ടാ കുട്ടിയും വരുവായിര്ന്നു. എ™്™ാരൂംടി ചെടിയിൽ നിന്ന് പൂക്കള്റുത്ത് പൂക്കളമിട്ട് ഊഞ്ഞാ™ാടി.. എന്ത് ബഹളായിരുന്നു"

എനിക്കിഷ്ടായിരുന്നു മനീഷയെ. അവ്ളുടെ മനസ്സി™ുള്ള കാര്യം ഞാന്തന്യാ ഹരിയെ അറീച്ചത്. ചരിത്രമെ™്™ാമ്മക്കറീ™്™്യേ? 'ടുക്കത്തെയൊരു മതവും ജാതീം. അച്ഛന് വാശിയായിരുന്ന™്™ോ മഞ്ചാശ്ശേരീ™െ നമിതയെ മകൻ വിവാഹം കഴിച്ചു കൊണ്ടുവരണമെന്ന്. എന്നിട്ടെന്തായി? അവൾ കെട്ടി ഇം-്™ണ്ടിൽ പോയി™്™്യേ. അവിടുന്നാരേ™ും തിരിഞ്ഞ് നോക്ക്ണുണ്ടോ വ്നെ?"

"എ™്™ാം വിധിയാണൂട്ട്യേ.. എനിക്കുമിഷ്ടയിരുന്നു. മനീഷയെ മരുമകളായി കിട്ടാൻ. അമ്മേയെന്ന് വിളിച്ചോടി വരുന്ന ആ മുഖം ഇപ്പളുംണ്ട് മനസ്സിൽ. ദൈവം നിശ്ചയിച്ചത™്യേ നടക്കൂ. അച്ഛനും പോയി. അവനാരൂ™്™ാണ്ടായി" അമ്മ നെടുവീർപ്പെട്ടു.

" ഇറ്റ്സ് നോട്ട് ™ൈക്ക് ദേറ്റ് മോളു. ഐ വിൽ റ്റീച്ച് യു ഹ- ടു അറേഞ്ച് ദം"
മാമനും ശേഷക്കാരിയും കൂടി പൂക്കളമിടാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു.

'രിക്കൽ എന്നോടവൾ പൊട്ടിത്തെറിച്ചു. ഇടതു പക്ഷചിന്താ-തിക്കാരനും അ™്പം പാർട്ടി പ്രവർത്തനവുമൊക്കെയുണ്ടായിരുന്ന എന്നോട്.

" വി. പി സോഹൻ™ാ™ിന്റെ രക്തം കൊണ്ട് നിങ്ങളെന്ത് നേടി? വെറുതെ ചെ-ുവരയെ ഇതി™േക്ക് വ™ിച്ചിഴക്കേണ്ട ഹരിനാഥേ. ഞാനെഴുതും. എനിക്കിത് കണ്ടു നിൽക്കാനാവി™്™.

"രക്തപുഷ്പങ്ങൾ കൊണ്ട് വിപ്™വം പാടുന്നവരേ,
നിങ്ങൾതൻ അഹമ™ക്കി വെടിപ്പാക്കുവിൻ"

" 'റ്റപ്പെട്ട സംഭവങ്ങളെ പാർട്ടിയുടെ പൊതു താൽപര്യമാണെന്നും പറഞ്ഞ് കിടന്നു ചാടേണ്ട. നീ എഴുത്. ഇവിടെ 'ന്നും സംഭവിക്കാൻ പോണി™്™" ഞാൻ തിരിച്ചടിച്ചു.

" സംഭവിക്കാന™്™. എന്റെ മനസ്സ് ശാന്തമാകാനാണ് എഴുതുന്നത്. എനിക്കൊരു പാർട്ടിയോടും കൂറി™്™. എസ്.എഫ്.ഐ ക്കു വേണ്ടി ഞാനും സെക്രട്ടറിയേറ്റിനു മുന്നിൽ കൊടി പിടിച്ചിട്ടുണ്ട്. വി. എസ് സർക്കാറിന്റെ ന™്™ പ്രവർത്തനങ്ങളെപ്പറ്റി പുകഴ്ത്തി എഴുതിയിട്ടു മുണ്ട്. പൊയി സിന്ധു ജോയിയോട് ചോദിച്ചു നോക്ക്"

"വെൽ .ഐ നോ യു ഡിഡ് ആൻഡ് ഫോർ യു ഇറ്റ് വാസ് എ മീഡിയോക്ർ പൊളിറ്റിക്സ് നിന്നെ പറഞ്ഞിട്ട് കാര്യമി™്™. അച്ചായൻമാരുടെ 'രു വ™തു പക്ഷ സ്നേഹം"

" ഹരി പ്�™ീസ് ഡോൻഡ് അണ്ടർഎസ്റ്റിമേറ്റ് യുവർസെൽഫ് ബൈ സേയിം�-് സോ"

അതുമിതും പറഞ്ഞ് ഞങ്ങൾ പിണങ്ങി. -ാന്ധിജിയേയും നെഹ്റുവിനേയും നേതാജിയേയും വിളിച്ചു പറഞ്ഞു യുദ്ധം ചെയ്തു. കാറ്ൽ മാർക്സിനെയും കാസ്ട്രോയേയും.

പിന്നീട് ശാന്തരായി. പരസ്പരം സമാധാനിപ്പിച്ചു. കൈ കൊടുത്തു. ആശ്™േഷിച്ചു. ചുംബിച്ചു. വസ്ത്രങ്ങൾ ഊരിയെറിഞ്ഞ് പ്രണയിച്ചു. കെട്ടിപ്പുണർന്ന് ചുണ്ടുകൾ കൊണ്ടങ്കം വെട്ടി. പിന്നെയൊരു നാളവളൊരു ചിത്രശ™ഭമായി മാറി. ചുംബനങ്ങളുടെ പാടുകൾ അവശേഷിപ്പിച്ചു കൊണ്ട്. അവ എന്റെ ഹൃദയത്തിൽ പ്രതിധ്വനിക്കുന്ന അനുരാ-ത്തിന്റെ ശബ്ദമാകാം. ചിത്രശ™ഭമായി അവളെങ്ങോ പറന്നു പോയി.

"ഡോക്ടർ ഇരിക്കണം. "ണത്തിന് അവന്റെ ചേച്ചിയും മകളും വന്നിട്ട്ണ്ട് മരുമകൻ ജോ™ി സംബന്ധമായി പുറത്താ"

"അതു നന്നായി വ™്™്യത്തമ്മേ. ഹരി ചേച്ചിയുടെ മകളുമായി സംസാരിക്കുമെന്ന™്™െ പറഞ്ഞത്"

"ന്നാ™ുമവരങ്ങ് പോയാപ്പിന്നെ 'ന്നും മിണ്ടി™്™്യാ. ™്™ാം പഴയത് പോ™െന്നെ. മുറിക്ക് പുറത്തിറങ്ങി™്™്യാ. ഇറങ്ങിയാ™ും ആ തൊടിയി™െ പൂക്കൾക്കിടയിൽ ചെന്നിരിക്കും. രാത്രി വിളമ്പിവച്ചാ ചി™പ്പോ കഴിക്കി™്™്യാ. രാവി™ങ്ങനെതന്നെ ഇരിക്കും. ചോദിച്ചാ™ൊട്ട് പറയേയി™്™്യ. ചി™പ്പോ രാത്രി വൈകിയും പിയാനോ വായിക്കും. കവിത ചൊ™്™ും. ആരോടെന്നി™്™്യാതെ എന്തൊക്കെയോ പറയും. ™ൈറ്റണച്ചാ™ും എന്തോ പ്രകാശൊള്ളതു പോ™െ തോന്നും ചി™പ്പോ. എന്റെ കുട്ടിയെയോർത്ത് കരയാത്ത ദിവസീ™്™്യാ. മരിക്ക്ണേന് മുന്നെ അവനൊന്ന് സുഖപ്പെടണേന്ന പ്രാർത്ഥന"

" ഡൂ യൂ നോ മനീഷാ എഡ്വിൻ. പൊയറ്റസ്" -ോപി ഡോക്ടർ കൂടെ വന്ന മകളോട് ചോദിച്ചു.

" ദ നേക്ക്ഡ് ജിബ്രാൻ എഴുതിയ മനീഷാ എഡ്വിനോ?"

" ആ കുട്ടി ഇവരുടെ നെയിബർ ആയിരുന്നു. ഹരിനാഥും ആ കുട്ടിയും കളിക്കൂട്ടുകാരായിരുന്നു"

"" റിയ™ി? ആ കവിത വളരെ ഫാമസാണെ™്™ോ"

"മോളുടെ പേര് അപർണ്ണാന്ന് തന്ന്യെ™്™െ? പഠിപ്പൊക്കെ കഴിഞ്ഞോ?"

"പോസ്റ്റ് -്രാജ്വേഷൻ കഴിഞ്ഞു. എന്നെപ്പോ™െ സൈക്കിയാട്രി തന്ന്യാ വിഷയം"

" ഞാൻ ചായേടുക്കാം. എ™്™ാവരുമി™്™്യേ. സദ്യ കഴിഞ്ഞിട്ടു പോകാട്ടോ. ഹരിത ഇ™ മുറിയാൻ പോയിരിക്ക്ണു. ഇപ്പൊ വരും"

അമ്മ അടുക്കളയി™ോട്ട് പോയപ്പോൾ ഡോക്ടർ മകളോട് പറഞ്ഞു,

" ഇതൊരു അമേസിം-് കേസാണ്. യൂ കാൻ സ്റ്റഡി എ ™ോട്ട്. നി-ൂഢതകൾ എന്തെക്കൊയോ ഉണ്ട്. സൈക്യാട്രിക്ക് ഇതുവരെ എക്സ്പ്™യിൻ ചെയ്യാൻ കഴിയാത്തത്. അതു കൊണ്ടാണ് എനിക്കിത്ര ഇന്ററസ്റ്റ്. എന്നാ™ീ പയ്യനൊട്ട് പറയുന്നതുമി™്™.

കവിതയി™െ വിസ്ഫോടനമായിരുന്നു അവൾ. കാവ്യത്മകമായ 'രു തരം ഭ്രാന്ത്. 'രു ശ™ഭമായി മാറുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ അവൾ ചൊ™്™ുമായിരുന്നു,

" വർണ്ണച്ചിറകുള്ളൊരു ശ™ഭമായി മാറും ഞാൻ,
എന്റെ പ്രിയതമനേയും കൊണ്ട് പാറിപ്പറക്കും"

" ഞാനൊരു ശ™ഭമായി മാറിയെന്നിരിക്കട്ടെ. നീ എന്ത് ചെയ്യും?"

" നീ മാറിയെങ്കി™™്™േ. പണ്ട് നീ മാറുമായിരുന്ന™്™ോ സ്കൂളിൽ ഫാൻസി ഡ്രസ്സിന്"

നീ കാത്തിരിക്കണം. ഞാൻ വന്ന് നിന്നെയും കൊണ്ടു പോകും. എത്ര കാ™ം കഴീഞ്ഞാ™ും"

" " ശരി"

കവടിയാറി™െ സി.സി. ഡേയിൽ 'രു പതിവ് കാപുചിനോ സായാഹ്നത്തിൽ അവൾ പറഞ്ഞു,

"സെക്കന്റ് ഡി-്രിക്ക് പഠിപ്പിക്കേണ്ടത് റോമിയോ ആൻഡ് ജൂ™ിയറ്റാണ്. എനിക്കാണെങ്കിൽ ഉറക്ക ക്ഷീണവും. ഫോക്കസ് ചെയ്യാനും പറ്റുന്നി™്™ . പിള്ളേർ ചോദിക്കുവാ മിസ്സെന്താ ഉറക്കം തൂങ്ങുന്നെയെന്ന്. അവരറിയുന്നി™്™™്™ോ നമ്മൾ റോമിയൊയും ജൂ™ിയറ്റും കളിക്കുവായിരുന്നു എന്ന്. ഞാൻ പറഞ്ഞു സെക്കന്റ് ഷോയ്ക്ക് പോയിരുന്നു പിള്ളേരെ എന്ന്. തിരുവനന്തോരം കാളിയോടാ കളി"

കവിതകൾ ഭ്രാന്തായിരുന്നു അവൾക്ക്. പിന്നെപ്പിന്നെ കവിതയും ഞാനും മാത്രമായി ജീവിതം. മനസ്സാകെ അസ്വസ്ഥമായി. എനിക്കായി ദാഹിച്ചു.
'രിക്ക™വളെന്നോട് ചോദിച്ചു,

" നീ വരി™്™േ? നീ ചുംബിച്ച് അധീനപ്പെടുത്തിയാ™െ എനിക്ക് കവിത വരൂ"

" വരാം. പക്ഷെ എന്റെ ചുണ്ട് കടിച്ചു മുറിക്കാനാണ് ഭാവമെങ്കിൽ കൊ™്™ും ഞാൻ നിന്നെ"

"ഞാൻ ചത്തോളാം"

" കഴിഞ്ഞ തവണ എനിക്ക് ടെറ്റനസ്സിന്റെ ഇൻജക്ഷൻ എടുക്കേണ്ടി വന്നു"

"പ്രണയം അ™്പം വിഷം നിറഞ്ഞതാണെന്നറിയി™്™െ പട്ടരേ?"

ഭ്രാന്തമായ പ്രണയവും കവിതകളുമായിരുന്നു ഞങ്ങൾ. പെട്രാർക്കിന്റെ -ീതകങ്ങളും, സിൽവിയാ പ്™ാത്തിന്റെയും എ™ിസബ്ബത്ത് ബ്ര-ണിം-ിന്റെയും ക്രിസ്റ്റീനിയ റോസെറ്റിയുടെയും തൊരു ദത്തിന്റെയും മാധവിക്കുട്ടിയുടേയും കവിതകളടങ്ങിയ ഷീറ്റുകൾ കട്ടി™ിൽ നിരത്തിയിട്ട് അതിൽ ഞാൻ ന-്നയായി കിടക്കുമ്പോൾ നീ എന്നെ പ്രാപിക്കണം. ഞാൻ പറയുന്ന വരികൾ ചുണ്ടുകൊണ്ട് മു™കളി™ും നാഭിക്കുചുറ്റിനും എഴുതണം. ഇതാ എന്റെ ദ നേക്ക്ഡ് ജിബ്രാൻ എന്ന പുതിയ കവിത. ദ സ്പ്രിം-് വാസ് ബ്™ോസംഡ് ഇൻ -ാസാ, വെൻ.."

" ഇം-്™ീഷ് വേണ്ടാ. വിവർത്തനം പറ. ഇം-്™ീഷ് എന്റെ ചുണ്ടുകൾക്കത്ര പോരാ"

" രക്തം ചീന്തൽ നി™ച്ചപ്പോൾ
-ാസയിൽ വസന്തം പൂത്തു™ഞ്ഞു.
™െബനോന്റെ പ്രിയതോഴൻ,
ഖ™ീൽ ജിബ്രാൻ,
ന-്നനായരികിൽ വന്നെന്റെ
കവിതകളിൽ മുത്തമിട്ടു.
എന്റെ കടമിഴികളി™ും കാതി™ോ™കളി™ും തന്നെ.
പിന്നെയെൻ അവനെൻ മാറിൽ
നിശ്വാസത്തിൻ ഈരടികൾ രചിച്ചു;
-ാസയി™െ പൂക്കളെ അശ്രു പൊഴിക്ക,
ചീന്തിയെറിഞ്ഞ ജീവനായി വി™പിക്ക.."

" നിർത്ത്. അപ്പോൾ നിനക്ക് ഖ™ീൽ ജിബ്രാൻ എന്നയാളെയാണാവശ്യം. എന്നെയ™്™"

" പട്ടരിൽ പൊട്ടരി™്™ാ എന്നാണ് കേട്ടിട്ടുള്ളത്. എന്നിട്ട് നീ പൊട്ടരി™ും പൊട്ടരാണ™്™ോടാ മരപ്പൊട്ടാ. ഖ™ീൽ ജിബ്രാൻ മരിച്ചു പോയി™്™െ. നീയാണ് കവിതയി™െ ജിബ്രാൻ"

"" കവിതയിൽ. ജീവിതത്തി™തു വേണ്ടാട്ടോ. ഞാൻ ഞാൻ തന്നെ ഹരിനാഥ്"
പിന്നെയൊരു നാളവളൊരു ശ™ഭമായി പറന്നു പോയി. അവ "ർമ്മകളി™െ തുടികൊട്ട™ാവാം. കാത്തിരുപ്പുകളുടെ യാമങ്ങളാകാം.

"ഞങ്ങൾ തിരിച്ചു പോകുമ്പോൾ മാമനും കൂടി വരി™്™േ? സനുവിന് കളിക്കാനവിടെ ആരുമി™്™"

" ഐ വിൽ കം 'ൺ ഡേ മോളൂ"

" ഹരി യൂ ഹാവ് ടു കം. അമ്മയേയും എന്നെയും ഇനിയും വിഷമിക്കരുത് പ്™ീസ്"

ഹരിനാഥ് 'ന്നും പറയാതെ മുറിയി™േക്ക് പോയി.

" നമുക്കിവടെ തന്നെയൊന്ന് ട്രൈ ചെയ്താ™ോ ഹരിതേച്ചി. രാത്രിയിൽ എന്തോ വെളിച്ചം കാണുന്നുവെന്ന് പറയുന്ന™്™ോ. എന്താത്?"

"എന്തൊക്കെയോയുണ്ട് അപർണ്ണാ. അവന്റെ മുറിയി™ാരും കയറുന്നതവനിഷ്ടമ™്™. സനൂഷക്ക് മാത്രമെ അനുവാദമുള്ളു"

" എന്താണെന്നറിയണമ™്™ോ. രാത്രി നമുക്കൊന്നു നോക്കുകയാണെങ്കിൽ"

"അതു വേണ്ടാട്ടോ അവനിഷ്ടാകി™്™. 'രു പക്ഷെ.. വേണ്ടാ അതു വേണ്ടാ"

"അ™്™ാതെ തന്നെ ഹരിനാഥിനെ കൊണ്ട് സംസാരിപ്പിക്കാൻ ശ്രമിക്കാം. സംസാരിച്ചു കിട്ടിയാൽ പിന്നെ നോർമൽ ™ൈഫി™േക്ക് കൊണ്ടുവരുന്ന കാര്യം ഞാനേറ്റു. മനീഷയുടെ വായനക്കാർ ഹരിനാഥിനോട് പ™തും ചോദിക്കാനായി എന്നെ സമീപിക്കാറുണ്ട്. ആ കുട്ടിയുടെ ജീവിതത്തേയും രചനരീതികളെയും കുറിച്ച് കൂടുതൽ പഠിക്കാനായി. മനീഷയെ ഏറ്റവും അടുത്തറിയാമായിരുന്ന 'രു വ്യക്തി എന്ന നി™യിൽ ഇന്ത്യക്കു പുറത്തുള്ള വായനക്കാർക്കും ഹരിയോട് സംസാരിക്കണമെന്നുണ്ട്. പക്ഷെ ഈ കുട്ടി 'ന്നും പറയുന്നി™്™" ഡോക്ടർ പറഞ്ഞു.

" പ™രുമെന്നെയും വിളിക്കും. നിക്കറിയാവ്ന്ന കാര്യങ്ങൾ ഞാൻ പറഞ്ഞ് കൊടുക്കും. വ്ടെയോടി കളിച്ച് നട്ന്നൊരു പെൺകുട്ടിയായ്ട്ടെ നിക്കവളെ അറിയൂ. അവർ തമ്മി™ിഷ്ടായിരുന്നപ്പോളും പ™പ്പോഴും വന്നിട്ട്ണ്ട്. എന്നെ വ™്യഷ്ടായിരുന്നു. എനിക്കും. മരുമോളായി കിട്ടാൻ 'രു വേള ഞാനുമാ-്രഹിച്ചു. പെണ്ണുങ്ങൾ പറയ്ന്നത™്™™്™ോ സമൂഹത്തിൽ. ആ കുട്ടീടെ കവിതകളെക്കുറിച്ചൊന്നുമൊന്നു മറീ™്യാ. പുസ്തകങ്ങളി™ൊക്കെ അച്ചടിച്ച് വന്നിട്ടുണ്ടെന്നും സമ്മാനങ്ങൾ കിട്ടീട്ടുണ്ടെന്നും കേട്ടിട്ടുള്ള™്™ാതെ"

ന-്നതയി™ിക്കിടയി™െ ഇരുപത് വർഷങ്ങൾ. എന്നെക്കാളും ഏഴുമാസത്തിനിളപ്പമേ അവൾക്കുണ്ടായിരുന്നുള്ളു. കുട്ടിക്കാ™ത്ത് അമ്മയെന്നെ കുളിപ്പിക്കും. അവളെ സൂസനാന്റിയും. ഞങ്ങൾ ന-്നരായി പരസ്പരം നോക്കും. ആരുമൊട്ട് ചിരിക്കയുമി™്™. പിന്നീട് കണ്ടപ്പോൾ നമ്മൾ ചിരിച്ചു. ഇരുപത് വസന്തങ്ങൾ കഴിഞ്ഞു പോയിരുന്നു. അവൾ കവിതയെഴുത്ത് തുടങ്ങിയിരുന്നു. ഞാനോ കംപ്യൂട്ടറിന് മുന്നിൽ കുത്തിയിരുന്നു. ഞങ്ങളുടെയിടയിൽ പ്രണയം നിർവ്വചിക്കപ്പെട്ടിരുന്നു. ന-്നത അനിവാര്യമായി ഭവിച്ചിരുന്നു.

'രിക്കവളെന്നോട് പറഞ്ഞു,

" രണ്ട് ദിവസമായി റോമിയോ ആൻഡ് ജൂ™ിയറ്റ് പ്രിപ്പയർ ചെയ്യുകയാണ്. കോളേജിൽ പഠിപ്പിക്കണം. ഇപ്പോൾ എന്റെ മനസ്സ് മുഴുവൻ റോമിയോയും ജൂ™ിയറ്റുമാണ്. പപ്പയും മമ്മയും ഡൽഹിക്ക് പോയിരിക്കുന്നു. മനയി™െ™്™ാവരും ഉറങ്ങിക്കഴിയുമ്പോൾ നീ വന്നാൽ നമുക്ക് റോമിയോയും ജൂ™ിയറ്റും കളിക്കാം. പിന്നെ നിന്റെ ഫാവറെയ്റ്റ് ചീരത്തോരനും ഉണ്ടാക്കി വച്ചിട്ടുണ്ട്"

"അതെന്ത് കളി?"

" അതൊരു കളിയാണ്. ഞാൻ ബാൽക്കണിയിൽ നിൽക്കുമ്പോൾ നീ വരണം. റോമിയോ ആയിട്ട്. -ൂ-ിളിൽ റോമിയോയുടെ വേഷം എങ്ങനെയാണെന്ന് നോക്ക്. മനയി™ിരിക്കുന്ന ആ ഏണി കൂടിയെടുത്തോ. അ™്™ാതെ നിന്നെക്കൊണ്ട് ബാൽക്കണിയി™ൊന്നും കയറാൻ പറ്റി™്™"

"അപ്പോ നേരെ വാ നേരെ പോ എന്ന രീതി ഈ കളിയി™ി™്™േ? ™്™േന്ന്?"

അന്നു ഞങ്ങൾ മെഴുകുതിരികൾ കത്തിച്ച് വച്ച് ഷേക്സ്പിയറുടെ വരികൾ പാടി. ചുംബിച്ചു. ഇരുപതു വർഷങ്ങളുടെ ആകാംഷയും ആവേശവുമായിരുന്നു ഞങ്ങൾക്ക്. പരസ്പരം പുണർന്ന് പ്രണയത്തിന്റെ ഉടമ്പടിയിൽ 'പ്പുവച്ചു. നക്ഷത്രങ്ങളെ നോക്കി കിടന്നു. അവളെനിക്ക് കീറ്റ്സിന്റെ "ബ്രൈറ്റ് സ്റ്റാർസ് വുഡ് ഐ വേർ അസ് സ്റ്റെഡ്ഫാസ്റ്റ് അസ് ദ- ആർട്" എന്ന -ീതകം പാടിത്തന്നു. ബിയാട്രീസ് എന്ന പെൺകുട്ടിയെ പ്രണയിച്ച ദാന്തെ എന്ന മഹാകവിയുടെ കഥ പറഞ്ഞു. തനിക്കേറ്റവും ഇഷ്ടമുള്ള 'രാളുടെ ചുംബനങ്ങൾക്കധീനപ്പെട്ട് കിടക്കുമ്പോൾ കിട്ടുന്ന സർ-്-ശക്തിയെപ്പറ്റി അവൾ പറഞ്ഞുകൊണ്ടേയിരുന്നു. പിന്നെയൊരുനാളവളൊരു ചിത്ര ശ™ഭമായി മാറി. അതൊരു പ്രണയ -ീതകമാകാം. യാത്രാമൊഴിയുടെ നിമിഷങ്ങളാകാം.

"എന്തൊക്കെയൊ പ്രഹേളികകളുണ്ട്" ഡോക്ടർ �-ോപിനാഥൻ നായർ മകളോട് പറഞ്ഞു. " അയാൾ പൂന്തോട്ടത്തി�™ിരിക്കുമ്പോൾ മാത്രം ചിത്രശ�™ഭങ്ങൾ വരുന്നു. മറ്റുള്ളവരുള്ളപ്പോൾ വരുന്നി�™്�™ താനും. രാത്രിയി�™െന്തൊ �'രു പ്രകാശം കാണുന്നതായി തോന്നുന്നു. അപ്പോൾ മാത്രം അയാൾ ആ കുട്ടിയൊടെന്ന പോ�™െ സംസാരിക്കുന്നു. അവളൊരു ചിത്രശ�™ഭമായി മാറി എന്ന് വർഷങ്ങളായി ആരോടെന്നി�™്�™ാതെ
പറഞ്ഞു കൊണ്ടിരിക്കുന്നു. രക്ഷപ്പെടുത്താനൊക്കി�™്�™, പറന്നു പോകട്ടെയെന്ന് ഡോക്ടർ പറഞ്ഞതായും, താനും �'രു നാൾ ചിത്രശ�™ഭമായി മാറുമെന്നും പറയുന്നു മനസ്സിൽ എന്തൊക്കെയോ ഇമാജിൻ ചെയ്ത് അവ ശ�™ഭങ്ങൾ വരുന്നതാവാമെന്നും താൻ കാത്തിരിക്കുകയാണെന്നുമൊക്കെ പറയുന്നു. എ�™്�™ാം മനസ്സിന്റെ തോന്ന�™ുകളാണ്. എന്നാ�™ും ചി�™ നി�-ൂഢതകൾ ബാക്കി നിൽക്കുന്നു"

"അന്നിതുപോ�™ൊരു �"ണക്കാ�™മായിരുന്നു. ഇവിടെ വന്ന് സദ്യ കഴിച്ചു. രണ്ടു പേരും സന്തോഷത്തി�™ായിരുന്നു. തൊടിയിൽ ചെന്ന് രണ്ടു പേരും കൂടി ആ കാണുന്ന പൂച്ചെടികളെ�™്�™ാം നട്ടു പിടിപ്പിച്ചു. രാത്രി സൂസന്റെ കരച്ചിൽ കേട്ടാണ് ഞങ്ങൾ �"ടിച്ചെന്നത്. ഞരമ്പുകൾ മുറിച്ച്.... ആശുപത്രിയി�™െത്തിച്ചെങ്കി�™ും രക്ഷിക്കാനായി�™്�™. എന്തു ന�™്�™ കുട്ടിയായിരുന്നു! അതിനുശേഷം എന്റെ മോൻ മിണ്ടിയിട്ടി�™്�™" അമ്മ നെടുവീർപ്പെട്ടു.

" എന്തായിരുന്നു കാരണം?"
അപർണ്ണ ചോദിച്ചു.

" അറിയി�™്�™. അവർ ബാ�™്യകാ�™ സുഹൃത്തുകളായിരുന്നു. പിന്നീട് പരസ്പരം സ്നേഹിച്ചു. രണ്ടുപേരുടേയും അച്ഛൻമാർ എതിർത്തിരുന്നു. എന്നിട്ടും അവർക്ക് വിവാഹം ചെയ്യാമായിരുന്നു. അതിനുള്ള സ്വയം പര്യാപ്തതയുണ്ടായിരുന്ന�™്�™ോ. നി�™ാവുള്ള �'രു രാത്രി ആ കുട്ടി ആത്മഹത്യ ചെയ്തു. മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുൻപ് ഹരിയോട�™്�™ാതെ ആരോടും സംസാരിക്കാതെയായി. ഹരിയെ നഷ്ടപ്പെടുമോ എന്നുള്ള ഭയം, കവിതയോടുള്ള ഭ്രാന്ത്, സമൂഹത്തിൽ ജീവിച്ചു മടുത്തു എന്ന തോന്നൽ, നിരാശ, പിന്നെ ആന്റ്റി ഡിപ്രഷൻ ടാബ്�™െറ്റുകളുടെ സൈഡ് എഫക്ട്. ഇതൊക്കെയാകാം �'രു പക്ഷെ.."

" കൈകൾ വർണ്ണച്ചിറകുകളായി മാറി എന്നാണ�™്�™ൊ പറയുന്നത്. അതും ഞരമ്പു മുറിച്ചപ്പോഴുള്ള ബ്�™ീഡിം�-ുമായി എന്തോ ബന്ധം കാണുന്നി�™്�™േ? രാത്രിയെന്തുണ്ടാകണമെന്നറിയണമ�™്�™ോ. ഇന്നിവിടെ തങ്ങിയാ�™ോ ഡാഡ്?" മകൾ ചോദിച്ചു.

"അതിനെന്താ? സന്തോഷമേയുള്ളു. ഹരിതയും കുഞ്ഞുമൊക്കെയി�™്യേ. പ�™മുറികളും ഉപയോ�-ിക്കാറേയി�™്യാ. വീടിനൊരാളനക്കമുണ്ടാകും. ഇവിടെ തങ്ങാം" അമ്മ മറുപടി പറഞ്ഞു.

ഞങ്ങൾ ജനിച്ചു. ന�-്നരായി കുളിച്ചുകൊണ്ടിരുന്നപ്പോൾ പരസ്പരം കൊഞ്ഞനം കുത്തി. പിന്നെയീ മനയുടെ മുറ്റത്തോടി കളിച്ചു. പൂക്കളമൊരുക്കി, പുൽക്കൂടുണ്ടാക്കി. �™ൊയോളയിൽ ഞാൻ ക്രിക്കറ്റ് കളിച്ചു നടന്ന നാളുകളിൽ അവൾ സെന്റ് തോമസ് സ്കൂളി�™െ കടും ചുവപ്പ് പാവാടയണിഞ്ഞ �'രു പെൺകുട്ടിയായി കവിതകളെ സ്നേഹിച്ചു തുടങ്ങിയിരുന്നു. �'രിക്കൽ അവളെഴുതി,

"മണിപ്പൂവുകൾതൻ നൃത്തം കണ്ടിരിക്കെയാണ്
സ്കൂളങ്കണത്തി�™േക്കൊരു മുകിൽപക്ഷി പറന്നിറങ്ങിയത്;
നൃത്തമാടുമാ മനോഞ്ജമാം മണിപ്പൂക്കൾ,
ക്�™ാസ്സിനുള്ളി�™ോ കവിയുടെ ഡാഫോഡിൽസ് പൂക്കൾ.
പക്ഷീ നോക്കൂ എൻ മനം തുടിക്കുന്നു വീണ്ടും,
തീർച്ചപ്പെടുത്തു ഞാനോരു ഹൃദ്യമാം
പ്രണയത്തി�™കപ്പെട്ടിരിക്കുന്നു വെന്നും"

സാഹിത്യം പഠിക്കാൻ ഹൈദ്രാബാദി�™ും ഡൽഹിയി�™ും പോയപ്പോഴും ഞങ്ങൾ പരസ്പരം കാത്തിരുന്നു. പാളയത്തെ പബ്�™ിക് �™ൈബ്ററിക്ക് മുന്നി�™ും യൂണിവേഴ്സിറ്റി �™ൈബ്ററിക്കു മുന്നി�™ും ഞാനവൾക്കായി കാത്തു നിന്നു. കവടിയാറിൽ അവളെനിക്കു വേണ്ടിയും. എന്റെ പ്രാക്ടീസ് കഴിയുന്നതു വരെ അവൾ ടെന്നീസ് കോർട്ടിനരികിൽ എന്തെങ്കി�™ും വായിച്ചു കൊണ്ടോ എഴുതിക്കൊണ്ടോ ക്ഷമയോടെയിരുന്നു.

ഞങ്ങൾ രാഷ്ട്രീയം പറഞ്ഞു പിണങ്ങി. കീറ്റ്സിന്റിന്റെയും ഷെ�™്�™ിയുടേയും കവിതകൾ ചൊ�™്�™ിത്തന്നുകൊണ്ട് രാജ പാതയി�™ൂടെ നടന്നു. രാത്രികളിൽ പരസ്പരം വാരിപ്പുണർന്ന് പ്രണയിച്ചു. രഹസ്യമായ മന്ത്രണങ്ങൾ ചൊ�™്�™ി. എന്തൊക്കെയോ പറഞ്ഞു. എന്തൊക്കെയോ പറയാനായി അവശേഷിച്ചു. പിന്നെയൊരു നാൾ അവളൊരു ചിത്രശ�™ഭമായി പറന്നു പോയി. എന്റെ പൂന്തോട്ടത്തി�™െ പൂക്കൾ തേടി ചിത്രശ�™ഭങ്ങൾ വരാറുണ്ട്. ചി�™പ്പോൾ �'രു കൃഷ്ണശ�™ഭം പ്രാകാശം പരത്തിക്കൊണ്ട് രാത്രിയിൽ എന്നരികി�™േക്ക് പറന്നു വരാറുണ്ട്. അത് എന്റെ ഹൃദയത്തെ തൊട്ടുണർത്തുന്നൊരു മൃദു സ്പർശമാകാം.

" ആ കുട്ട്യേട് ഞാൻ പറഞ്ഞതാ �'ന്നും വേണ്ടതി�™്�™ാന്ന്. അപർണ്ണയോടെ.. ഇവിട്ന്ന് പോയി പനി പിടിച്ച് ഹോസ്പിറ്റ�™ിൽ അഡ്മിറ്റ് ചെയ്തിരിക്കുവാണ്. എന്തോ ചിത്രശ�™ഭങ്ങളെക്കുറിച്ചൊക്കെ പിച്ചും പേയും പറയുകാത്രെ. ആ ഡോക്ടറാണെങ്കിൽ വ�™്�™ാതെ അസ്വസ്ഥനായിട്ടിരിക്കാണ്"
ഹരിത പറഞ്ഞു.

" മാമാ ഞങ്ങളുടെ കൂടെ വരി�™്�™േ?"
അവധി കഴിഞ്ഞു മടങ്ങുമ്പോൾ കുഞ്ഞു സനൂഷ ചോദിച്ചു.

"ഐ വിൽ കം നെക്സ്റ്റ് ടൈം മോളൂ"

"പ്രോമിസ്?"

"പ്രോമിസ്"

" അടുത്ത തവണയെങ്കി�™ും നീ വരണം ഹരി. ഞങ്ങക്ക് നീ മാത്രമ�™്�™്യേ ള്ളൂ. പോയവരങ്ങുപോയി. വ്യസനിച്ചിങ്ങനെ �'റ്റക്കിരുന്നാ അവർ തിരിച്ചുവരുമോ? ഞങ്ങളിറങ്ങട്ടേ? ഇറങ്ങട്ടേമ്മേ?"
ഹരിത യാത്ര ചോദിച്ചു.

അമ്മ കണ്ണുനീർ തുടച്ചു.

ആംബു�™ൻസിൽ വച്ച് അവൾ �™േഡി �™സാറസിനെപ്പറ്റി പറയുകയായിരുന്നു.

" ഡൈയിം�-് ഈസ് ആൻ ആർട്ട്. ഐ ഡു ഇറ്റ് എക്സപ്ഷണ�™ി വെൽ"

പിന്നെ വർണ്ണച്ചിറകുകൾ കൊണ്ടെന്നെ വാരിപ്പുണർന്നു ചുംബിച്ചു. പിന്നെ.. പിന്നെയക�™േക്ക് പറന്ന് പറന്ന് പറന്ന്...

അതൊരു പദനിസ്വനമാകാം. ഹൃദ്യമായൊരു മഴനാദമാകാം. ഞാനെന്റെ പൂന്തോട്ടത്തിൽ സു�-ന്ധ പുഷ്പങ്ങളെ പരിപാ�™ിക്കാറുണ്ട്.
എന്റെ പൂക്കൾ തേടി ചിത്രശ�™ഭങ്ങൾ വരാറുണ്ട്. �'രിക്ക�™വൾ വരുമെന്ന പ്രതീക്ഷയോടെ, �'രു ഇഷ്ടതോഴന്റെ കാത്തിരിപ്പുകളാവാം....











© 2017 harishbabu


My Review

Would you like to review this Story?
Login | Register




Share This
Email
Facebook
Twitter
Request Read Request
Add to Library My Library
Subscribe Subscribe


Stats

102 Views
Added on November 7, 2017
Last Updated on November 13, 2017
Tags: malayalam short story, fiction

Author

harishbabu
harishbabu

mumbai, India



About
i am a fiction writer both in English and my mother tongue , Malayalam more..

Writing