sayahnathile kuruvi( The Sparrow in the Evening)A Story by harishbabushort story in malayalam
സായാഹ്നത്തി™െ കുരുവി(കഥ)
**************************** ക്രിസ്തുമസിനു ഏതാനും ദിവസങ്ങൾക്കു മുൻപാണ് കുടുംബവീട്ടിൽ 'രതിഥി വന്നത്. 'രു കൊച്ചുകുരുവി. ന™്™ വെയി™ുണ്ടായിരുന്ന 'രു ദിവസം, വളരെ ചെറുതാണെങ്കിൽത്തന്നെയും, ™ോകത്തിൽ തന്റെ സ്വന്തംഅസ്തിത്വവും ഉണ്മയും കാട്ടിത്തരാനെന്നവണ്ണം കുരുവി, വീടിന്റെ വടക്കേവശത്തുള്ള എന്റെ മുറിയുടെ സമീപത്തെ മരച്ചി™്™കളി™ൊന്നിൽ വന്നിരുന്നു. ചി™്™കളിൽ നിന്ന് ചി™്™കളി™േക്ക് ചാടിച്ചാടി , ചെറിയ മിഴികൾ കൊണ്ട് മുറിക്കാകമാനവും പിന്നെ എന്നെയും മാറി മാറി നോക്കികൊണ്ട്, കാറ്റി™ാടുന്ന ചി™്™കളിൽ തന്റെ കാ™ിനെ ഉറപ്പിച്ച് സന്തു™നപ്പെടുത്തിക്കൊണ്ട്, മ-നവും നിശബ്ദതയും മനസ്സി™േറ്റി അതങ്ങനെയിരുന്നു. മുംബൈയി™െ ജീവിതം മതിയാക്കി ഞാൻ കുടുംബവീട്ടിൽ, അമ്മയുടെ അരികി™േക്ക് മടങ്ങിവന്നിരുന്നു.പ്രിയപ്പെട്ടവരുടെ "ർമ്മകളെ അവിടെ ഉപേക്ഷിച്ച്, സന്തോഷകരവും ശബ്ദായമാനവുമായ അന്തരീക്ഷത്തിൽ നിന്ന് മ-നത്തി™േക്കും ഏകാന്തചിന്തകളി™േക്കുമാണ് മടങ്ങിയെത്തിയത്. ഞാൻ പഴയതുപോ™െ പുസ്തകങ്ങൾ വായിച്ചു. ചി™പ്പോൾ വയ™ിനും. കാറ്റുള്ള ദിവസങ്ങളിൽ ,മുറിയി™ിരുന്നുകൊണ്ട് മുറ്റത്തെ കണിക്കൊന്നയുടെ ഇ™കൾ ആടുന്നത് നോക്കിയിരുന്നു. മുറിക്കുള്ളിൽ ചി™യിടങ്ങളിൽ മാറാ™കൾ കെട്ടിക്കിടക്കുന്നത് പാടെ മറന്നു. "കുരുവികളുടെ കാറ്റി™ാടുന്ന കൂടുകൾ എനിക്കെന്തിഷ്ടമാണെന്നോ!.കുഞ്ഞു ജനിച്ചതിനുശേഷം നമുക്ക് നാട്ടിൽ നിന്ന് കുറച്ച് കുരുവിക്കൂടുകൾ കൊണ്ട് വന്ന് വീട™ങ്കരിക്കണം.വളരുമ്പോൾ അവൾക്ക് അ™്™െങ്കിൽ അവന് കാണിച്ചുകൊടുക്കാം" 'രിക്കൽ അവൾ പറഞ്ഞത് ഞാൻ "ർത്തു. നാട്ടിൽ വന്നു കുറേക്കാ™ത്തേക്ക് എ™്™ാ പ്രഭാതങ്ങളി™ും, നൽകാതെ എന്നിൽ തന്നെ അവശേഷിച്ച 'രു അന്ത്യചുംബനം കടുത്ത മനസ്സാക്ഷിക്കുത്തും അസ്വസ്ഥതയും സൃഷ്ടിച്ചിരുന്നു..ചരിത്രത്തി™െ അരളിമരം പ്രതാപമെ™്™ാം നഷ്ടപ്പെട്ട്,പൂക്കൾകൊഴിഞ്ഞ്, ഏറെക്കുറെ സംതൃപ്തിയോടെ 'രു പൂർണ്ണജീവിതം നയിച്ചുകഴിഞ്ഞു എന്ന സ്ഥായീഭാവവുമായി ജനാ™ക്കരികെ നി™കൊണ്ടു.കാറ്റി™ാടാൻ വളരെക്കുറച്ചുമാത്രം ഇ™കൾ തന്നി™വശേഷിപ്പിച്ചുകൊണ്ട്,പൂക്കളി™്™ാതെ... "ഇവിടിപ്പോ ങ്ങ്നെ പക്ഷികളൊന്നും വരാറി™്™്യ. "ർമ്മി™്™്യേ പണ്ടു നീ പക്ഷികളെ പിടിക്കാനായി പുറകെ നടന്നരിന്ന്ത്? പഠിത്തത്തി™ും ശ്രദ്ധിക്ക്യാതെ" നാട്ടിൽ വന്നതിനുശേഷം അമ്മ 'രിക്കൽ ചോദിച്ചു. ശരിയാണ്. പക്ഷികളെയൊന്നും ഇപ്പോൾ കാണാറി™്™. വ™്™ ചെമ്പോത്തിനെയൊ മറ്റോ ഉച്ചസമയത്ത് വിരളമായി കണ്ടാ™ായി.പണ്ട് ധാരാളമായി ക™പി™ കൂട്ടിയിരുന്ന തത്തകൾ ഇപ്പോൾ വരാറി™്™, 'രുസമയത്ത് യഥേഷ്ടം പാറിനടന്നിരുന്ന ശ™ഭങ്ങൾപോ™ും...'രു ആവാസവ്യവസ്ഥയുടെ വിടവാങ്ങ™ിന്റെ നിമിഷങ്ങളി™െന്നപോ™െ, പ്രഭാതങ്ങളിൽ, ചി™പ്പോൾ മാത്രം വെള്ളി™ത്തോഴികൾ ചെടികൾക്കുമുകളി™ൂടെ പാറിനടന്നു. വികസനത്തെ നെഞ്ചി™േറ്റിയവർ ,വൃക്ഷഹൃദയങ്ങളിൽ ആഞ്ഞുവെട്ടി രക്തം ചീന്തുകയും കോൺക്രീറ്റ് ശ്മശാനങ്ങൾ പണിയുകയും ചെയ്തപ്പോൾ പാവപ്പെട്ട പക്ഷികൾ പ്രതികരിക്കാനാകാതെ പറന്നുപോയി. തിരുവനന്തപുരത്തെ ഞങ്ങളുടെ കുടുംബവീടും ന-രത്താൽ ആക്രമിക്കപ്പെട്ട് , വണ്ടിമുഴക്കങ്ങളിൽ മൂകമായി, നിസ്സം-തയോടെ അങ്ങനെ നിന്നു. "ർമ്മകളിൽ, കുരുവിക്കുഞ്ഞ് ചത്തുമ™ർന്നുകിടന്നു, അച്ചൻ വീട്ടിനകത്തേക്ക് "ടിപ്പോയി എടുത്തുകൊണ്ട് വന്ന പൂക്കളുടെ ചിത്രങ്ങളുള്ള 'രു കർച്ചീഫിനു മുകളിൽ. അമ്മ കൊക്കി™േക്ക് ഇറ്റിച്ച ജ™ത്തുള്ളികളെ സ്വീകരിക്കാൻ കഴിയാതെ, തള്ളക്കുരുവിയുടെ ശോകാദ്രമായ കരച്ചി™ും ചിറകടിശബ്ദവും കേൾക്കാനിടയി™്™ാതെ , തന്റെ കൊച്ചുകാ™ുകളെ ചുരുട്ടിവച്ചുകൊണ്ട് അത് കിടക്കുകയായിരുന്നു. ചെറിയ തിളക്കമാർന്ന ഇളം തൂവ™ുകൾ കാറ്റി™ാടി. വളർത്തുവാനുള്ള എന്റെ മോഹങ്ങളെ അത് നിഷ്പ്രഭമാക്കിക്കളഞ്ഞിരുന്നു. കർച്ചീഫി™െ പൂക്കളിൻമേൽ കണ്ണുനീർ അടർന്നുവീണു. വർഷങ്ങൾക്കുശേഷം മുംബൈയി™െ ആശുപത്രിയിൽ കണ്ണുനീർത്തുള്ളികളുടെ 'രു ധാര സൃഷ്ടിച്ചുകൊണ്ട് ഞാൻ നടന്നുനീങ്ങി. സ്ഫടികങ്ങളുള്ള ചിത്രപ്പണികളോടുകൂടിയ 'രു കോഫിനി™ായിരുന്നു അവൾ. കടുംചുവപ്പ് റോസാപ്പുക്കളാ™ും റീത്തുകളാ™ും വെള്ളപ്പുഷ്പങ്ങളാ™ും ചുറ്റപ്പെട്ട്, കണ്ണുകൾ രണ്ടും അടഞ്ഞ്.. അവസാനമായൊരു ചുംബനം നൽകാത്ത പാപിയായ എനിക്കും ഇനിയൊരു ചുംബനത്തിനു സമയമി™്™ അ™്™െങ്കിൽ അശക്തയാണ് എന്ന മൂകഭാവത്തോടുകൂടിയ അവൾക്കും മദ്ധ്യേ മൃത്യുവിന്റെ അതിപ്രസരണത്താൽ വ™യം ചെയ്യപ്പെട്ട കണ്ണാടിയുടെ 'രു മതിൽ. കോഫിനുള്ളിൽ അവർ രണ്ടുപേരും ശാന്തമായി ഉറങ്ങി. അവളും പിന്നെ ഞങ്ങളുടെ, പത്തുമാസം ആറ്റുനോറ്റ് കാത്തിരുന്ന് കിട്ടേണ്ടതായ പ്രതീക്ഷയുടെ ആ നാമ്പും. ജീവിതത്തി™െ കി™ുകി™ുക്കളെ പാടെ നിർത്തിയിട്ടാണ് ആ ദീപങ്ങൾ പെട്ടെന്ന് അണഞ്ഞത്;എന്നെ മ-നത്തി™േക്കും ഏകാന്തചിന്തകളി™േക്കും തള്ളിവിട്ടുകൊണ്ട്. യാത്രാമൊഴി കഴിഞ്ഞ് ആത്മാക്കളുടെ 'രു ദീർഘയാത്രക്കു തയ്യാറെടുക്കുകയായിരുന്നു അവരെന്ന് തോന്നി. **** കുരുവി കുറച്ചുനേരമായിട്ടുള്ള നിശബ്ദത വെടിഞ്ഞ്, ശാന്തമായ മന്ത്രണങ്ങൾ പോ™െ ചി™ ശബ്ദങ്ങൾ പുറപ്പെടുവിച്ച് അതിന്റെ സാന്നിധ്യമറിയിച്ചു. ജനാ™ക്കരികിൽ തൂക്കിയിട്ടിരുന്ന ക്രിസ്തുമസ് സ്റ്റാറിനേയും എന്നെയും മാറി മാറി നോക്കി. പിന്നെ തൊട്ടടുത്ത ചി™്™യി™േക്ക് പറന്നിരുന്നു. വർഷങ്ങൾക്കു ശേഷമാണ് സ്റ്റാർ തൂക്കുന്നത്. അവൾ പോയതിനു ശേഷം ആഘോഷങ്ങളി™െ™്™ാംഅന്ധകാരമാണ്. വീട്ടിൽ ആൾതാമസമുണ്ടെന്ന് അറിയണമ™്™ോ, മരവിച്ച മനസ്സുകൾക്ക് അ™്പം കുളിർമ കിട്ടണമ™്™ോ അങ്ങനെയാണ് കൃത്രിമമായ 'രു സ്റ്റാർ കെട്ടൽ. നീണ്ട മനോഹരമായ ചുണ്ടുകൾ മരചി™്™യിൽ ഉരസി ,കുരുവി 'ന്നു രണ്ടു തവണ ചി™ച്ചു.കണ്ണുകൾ ഏതാനും പ്രാവശ്യം ചിമ്മി മുറിക്കകത്തേക്ക് നോക്കിക്കൊണ്ട് വീണ്ടും നിശബ്ദതയി™േക്ക് കടന്നു. എന്തുകൊണ്ടോ തുറന്നിട്ട ജാ™കത്തി™ൂടെ അത് അകത്തേക്ക് വന്നി™്™.മരച്ചി™്™യിൽ ഇരുന്നുകൊണ്ട് എന്റെ ച™നങ്ങളെ നിരീക്ഷിച്ചു. എന്റെ ശബ്ദത്തിനു കാതോർത്തു. "കുരുവി പ്രതികാരം ചെയ്യാൻ വന്നതാണോ? ഇനി എന്ത് പ്രതികാരം ചെയ്യാൻ? എ™്™ാം അവസാനിച്ചി™്™േ, പ്രതികാരം ഏറ്റുവാങ്ങിയി™്™േ" ഞാൻ മനസ്സിൽ പറഞ്ഞു " നീ ഊണ് കഴിക്കുന്നി™്™്യേ കുട്ട്യേ?. മണി നാ™ര കഴിഞ്ഞിരിക്ക്ണു.അയ™ത്ത് കരോളോ മറ്റോ വരേണെങ്കിൽ ഇവിടേം വരും. എന്തേ™ും കൊടുക്കണ്ടേ? കേക്കോ മറ്റോ വാങ്ങണം" അമ്മ അടുക്കളയിൽ നിന്നുകൊണ്ട് പറഞ്ഞു. ഞാൻ സമ്മതഭാവത്തിൽ ത™യാട്ടി. "ഇന്ന് വരുമെന്ന് ആരേ™ും പറഞ്ഞ്യോ?" ഞാൻ ചോദിച്ചു. "നിശ്ചയേ™്™്യാ. ഞായറാഴ്ച ക്രിസ്തുമസ്സായി™്™േ. വന്നാ™ായി. കാറ്റു കിഴക്കോട്ടാണ™്™ോ. മഴയ്ണ്ടാകും. ഡിസംബറി™ും മഴയോ. എ™്™ാംക്രമം തെറ്റിയിരിക്ക്ണു". അമ്മ പറഞ്ഞു. "ഉം". ഞാൻ മൂളി. കുരുവി ആടിയു™യുന്ന ചി™്™യിൽ കാ™ുറപ്പിച്ച് എന്നെനോക്കിയിരുന്നു. അതേ കണ്ണുകൾ.അതേ നിറം. കുരുവികൾ ഇത്രയും കാ™ം ജീവിക്കുമോ? അറിയി™്™. "കുരുവി! ഞാൻ മനഃപൂർവ്വം ചെയ്തത™്™. ഇപ്പോൾ നമ്മൾ രണ്ടുപേരും 'രേ തൂവൽ പക്ഷികള™്™േ" ഞാൻ കുരുവിയോടെന്നവണ്ണം മെ™്™െപ്പറഞ്ഞു. 'രുവട്ടം ചിറകടിച്ചുപറന്ന് അത് അരികി™െ അരളിമരത്തിന്റെ ശോഷിച്ച ചി™്™കളി™ൊന്നി™േക്ക് വന്നിരുന്നു. മനസ്സ് ആർദ്രതയുടെയും ശോകത്തിന്റെയും നിമിഷങ്ങളി™ൂടെ കടന്നുപോയി. പ്രതാപത്തിന്റെയും സമൃദ്ധിയുടേയും നാളുകളി™െ അരളിമരം.നഷ്ടപ്പെട്ട പ്രതാപവും ശോഷിച്ച ശരീരവുമായി നിൽക്കുന്ന അരളിമരം. പുഷ്പ്പിച്ചു ക-സ്തുഭം പരത്തി സുമം-™ിയായി അഭിമാനത്തോടെ നിന്നിരുന്ന അരളിമരം.മൃതപ്രായയായി അവേഷിക്കുന്ന 'ന്ന്. താ™ോ™മാടുന്ന കുരുവിക്കൂടിനെ ഉയർത്തിക്കാട്ടി, പുഷ്പങ്ങളും പേറി -മയോടെ നിന്നു അത് ചരിത്രത്തിൽ, അസംഖ്യം കിളികളുടെ സാന്നിധ്യത്താ™ും, തേൻ വിതരണം ചെയ്യുന്ന തേനീച്ചകളാ™ും, പൂമ്പാറ്റകളാ™ും അ™ങ്കരിക്കപ്പട്ട് ..... മാതൃത്വത്തിന്റെ സ്വാദ് നുകർന്നുകൊണ്ട് തള്ളക്കുരുവി തന്റെ മനോഹരമായ കൂടിനുചുറ്റും വട്ടമിട്ട് പറന്നു.കൂടെ മറ്റു കുരുവികളും. സന്തോഷത്തിന്റെ നിമിഷങ്ങൾ. കൂട്ടിനുള്ളിൽ കുരുവിക്കുഞ്ഞ് തീറ്റകഴിഞ്ഞുറങ്ങി. ഏതാനും ദിവസങ്ങൾ കൂടിക്കഴിഞ്ഞാൽ വർണ്ണജാ™ങ്ങളുടെ ™ോകത്തേക്കും ആകാശത്തേക്കും പറന്നു പോകാൻ ആ-്രഹിച്ചു നിന്ന പ്രകൃതിയുടെ ഏറ്റവും കുഞ്ഞ് അസ്തിത്വങ്ങളി™ൊന്ന്,ദൈവത്താൽ സൃഷ്ടിക്കപ്പെട്ടത്... കുറുക്കനായ ഞാൻ പാത്തും പതുങ്ങിയും നിന്നു. തൊടിയി™ും, അരളിമരത്തിന്റെ ചുവട്ടി™ും, ടെറസിന്റെ മൂ™കളി™ും, പിന്നെ എന്റെ തന്നെ മനസ്സി™െ നിരാശയുടെ ഇരുളടഞ്ഞ കോണുകളി™ും. വളർത്താൻ 'രു പക്ഷിയെ കിട്ടുന്നി™്™. വർഷങ്ങളായുള്ള ആ-്രഹമാണ്.'രു തത്തയേയൊ മൈനയേയൊ കെണിവച്ചു പിടിക്കാൻ പറ്റുന്നി™്™. വിഡ്ഢിയായ ഞാൻ ക™്™െടുത്തെറിഞ്ഞ് വീഴ്ത്താൻ ശ്രമിച്ചു. അവ പറന്നകന്ന് എന്നെ കോക്രി കാണിക്കുന്നതു പോ™െ തോന്നിപ്പോയി. "ഏട്ടാ ,പക്ഷിയെ പിടിക്കാൻ സഹായിക്ക്യോ?" ഞാൻ ചോദിച്ചു. "പോടാ പൊട്ടാ! നിനക്ക് പഠിക്കാനൊന്നുമി™്™്യേ? വ്ന്റെയൊരു പക്ഷി വളർത്തൽ" ഇതായിരുന്നു ഏട്ടന്റെ മറുപടി. "മ്മേ, അച്ഛനോടു പറഞ്ഞ് ന്ക്കൊരു തത്തയും കൂടും വാങ്ങിത്തര്വോ?" ഞാൻ ചോദിച്ചു. "നിന്നെ പിടിച്ചൊരു മുറിയി™ിട്ട് പൂട്ടുവാച്ചാൽ ഇഷ്ടാവോ? അത്പോ™™്™േ പക്ഷികള്.അവ പറന്ന് നടക്ക്യേണ്ടത™്™േ മോനേ? വ്ടെ വരുന്നെ™്™ാ പക്ഷികളും നിന്റെയാണെന്ന് കൂട്ടിയ്ക്ക്യോ" അമ്മ പറഞ്ഞു. "ന്ക്ക് പക്ഷിയെ തീറ്റകൊടുത്ത് തൊട്ടു ത™ോടണം" ഞാൻ മനസ്സിൽ പറഞ്ഞു. മുറ്റത്തെ അരളിമരത്തിൽ മനോഹരമായ കുരുവിക്കൂടുണ്ട്. കുഞ്ഞുണ്ട്. അതിനാൽ അരളിമരത്തിന്നരികെ ചെ™്™ാൻ അച്ഛൻ സമ്മതിക്കി™്™. ഞാൻ കുരുവികളെ ഉപദ്രവിക്കും.അച്ഛനതറിയാം.അച്ഛനതറിയാതെ വേണം പോകാൻ. എങ്ങനെയും തള്ളയേയും കുഞ്ഞിനേയും പിടിച്ച് കൂട്ടി™ാക്കണം. ഞാൻ കണക്കുകൂട്ടി. ഉദയസൂര്യന്റെ കിരണങ്ങളേറ്റ് തിളങ്ങുന്ന അരളിപ്പൂക്കൾ. ചി™ച്ചു കളിച്ചു പറക്കുന്ന കുരുവികൾ. തൊടിയി™െ വൃക്ഷങ്ങളിൽ തത്തകളും മൈനകളും. പൂക്കളിൽ നിന്നും പൂക്കളി™േക്ക് പാറിപ്പറക്കുന്ന കനിത്തോഴികൾ. അച്ഛൻ കുളിക്കാൻ പോയ സമയം നോക്കി മുറ്റത്തേക്കിറങ്ങി. അസൂയയുടെയും നിശ്ചയദാർഡ്യത്തിന്റെയും കുടി™തകൾ ചിന്തയി™ാകെ പടർന്നിരുന്നു. മുറ്റത്ത് ചിതറിക്കിടന്നിരുന്ന വ™ിയ "ട്ടുക്കഷ്ണങ്ങളി™ൊന്നെടുത്ത് ഊക്കോടെ എറിഞ്ഞു. കുരുവികൾ പറന്നുമാറി. 'രു പു™ിയുടെ ബ™ിഷ്ഠമായ ദംഷ്ട്രകളിൽ നിന്നും "ടി രക്ഷപ്പെടാൻ തക്ക വളർച്ച മുറ്റാത്ത മാൻകുട്ടി. കുഞ്ഞിളം ചിറകുകൾ കൊണ്ട് പറന്നു മാറാനാകാതെ, ഏറുകൊണ്ട് കുരുവിക്കുഞ്ഞ്, മുറിവേറ്റ ഹൃദയഭാ-വുമായി,താഴെ, നാ™ുമണി പൂക്കളുടെ ഇടയി™േക്ക് മറിഞ്ഞു വീണു. *** മുംബൈയി™െ ഫ്ളാറ്റിൽ, ഏകാന്തനായി, അവൾ പണ്ട് പാടാറുണ്ടായിരുന്ന സ്വരജതികൾ "ർത്തുകൊണ്ട് ഞാനിരുന്നു.കാ™െകൂട്ടി അവൾ സ്വരൂപിച്ചുകൂട്ടിയ കുഞ്ഞുടുപ്പുകളും പാവകുട്ടികളും കട്ടി™ി™ാകമാനം നിരന്നുകിടന്നിരുന്നു. 'രാളുടെ "ർമ്മകൾ മറ്റൊരാളിൽ തളം കെട്ടി നിന്നു.സന്തോഷഭരിതമായ 'രു ജീവിതം തുടങ്ങുന്നതിനായി, വേണ്ടതെ™്™ാം, നേരത്തെത്തന്നെ 'രക്കുകൂട്ടി വച്ച് പ്രതീക്ഷയോടെ കാത്തിരുന്നവർ. ശപിക്കപ്പെട്ട ഏകാന്ത തടവറകളി™േക്കും ഇത്തിരിപ്പോന്ന 'രു കോഫിനി™േക്കും വഴിമാറിപ്പോയവർ. തികച്ചും രണ്ട് വ്യത്യസ്ത പ്രയാണങ്ങൾ ആരംഭിച്ചവർ. വയ™ിൻ വായിക്കുമ്പോൾ, പിയാനൊയിൽ നിന്നുതിരേണ്ടതായ അക്കമ്പെനിമെന്റ് നാദങ്ങളി™്™ാതെ, രാത്രിമഴയി™െ പ്രണയാതുരമായ നിമിഷങ്ങളി™്™ാതെ, 'രാൾ മാത്രം നിർവികാരതയിൽ ദിവസങ്ങൾ കഴിച്ചുകൂട്ടി. മറ്റൊരാൾ പ്രപഞ്ചത്തി™െവിടെയോ അ™ിഞ്ഞു ചേർന്നിരുന്നു. പ്രകൃതിയി™േക്കും, പിന്നെ തന്റെ ഇഷ്ടപ്പെട്ട മഴയി™േക്കും... "നീ വരി™്™്യേ?" ഫോൺ വിളിക്കുമ്പോഴെ™്™ാം അമ്മ ചോദിച്ചു. " എത്രാന്നുവ്ച്ചാ അവിടെ 'റ്റക്ക് കഴിയ്യ്യാ? എനിക്ക് വയസ്സായി™്™്യേ? നിന്റെ അച്ഛനിണ്ടായിരുന്നപ്പോ എ™്™ാം സമയത്തിന് ചെയ്യുമായിര്ന്നു. കോർപ്പറേഷനിൽ നിന്ന് രണ്ട് മൂന്നാൾക്കാർ വന്നിരുന്നു. റോഡ് വീതികൂട്ടുന്നതിന് സ്ഥ™ം വേണോത്രേ. മകനോടാ™ിചിക്കട്ടേന്ന് ഞാൻ പറഞ്ഞു. അവന് ™ീവി™്™. അവളും കുട്ടീളും മാത്രെ വരീള്ളൂ..നീയെന്നാ വരീക?" അമ്മ നിർബന്ധിച്ചു കൊണ്ടിരുന്നു. അങ്ങനെയാണ് പൊടുന്നനെ നി™ച്ചൊരു കുടുംബജീവിതത്തിന്റെ "ർമ്മകളും പേറി ഞാൻ അമ്മയുടെ അരികി™േക്ക് മടങ്ങിയെത്തിയത്. അമ്മയുടെ സാന്ത്വനത്തി™േക്ക്, പിന്നെ, ജീവിതത്തി™ുടെനീളം 'രു സാക്ഷിയായി നിന്ന അരളിമരത്തിനടുത്തേക്കും. 'രു ക™്™േറിനാൽ തന്റെ സന്തത സഹജീവികളെ™്™ാം അകന്നുപോയ അരളിമരം.കുറേക്കാ™ം കുരുവിക്കൂട് കാറ്റി™ു™ഞ്ഞു. പിന്നൊരുനാൾ അതും ശൂന്യതയി™™ിഞ്ഞ് "ർമ്മയായി. *** ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അവസാനം പക്ഷിയെ കിട്ടിയിരിക്കുന്നു."ടിച്ചെന്ന്, നാ™ുമണിച്ചടികൾക്കിടയി™േക്ക് വീണ കുരിവിക്കുഞ്ഞിനെ കൈയി™െടുത്ത് തിരികെ നടന്നു. നി™വിളിച്ച് ചി™ച്ച് കുരുവികൾ വട്ടമിട്ട് പറന്നു. അടുത്തേക്ക് വന്ന തള്ളക്കുരുവിയെ കൈവീശി ആട്ടിപ്പായിച്ചു. പ്രകൃതിയി™െ കൊച്ചു കൊച്ചു ജീവതന്തുക്കളുടെ ആർത്തനാദം.അന്നാദ്യമായി തള്ളക്കുരുവി വീടിന്റെ വരാന്തയി™േക്ക് പറന്നു കയറി. 'ന്ന™്™, പ™ പ്രാവശ്യം. തന്റെ ജീവന്റെ 'രംശത്തെ വീണ്ടും വീണ്ടും കാണാൻ വേണ്ടി. "ദുഷ്ടാ! നീ അതിനെ കൊന്നോ?" ഏട്ടൻ ചോദിച്ചു. "ഇ™്™ , വളർത്താൻ വേണ്ടിയാണ്" ഞാൻ പറഞ്ഞു. കുരുവികളുടെ ഉച്ചത്തി™ുള്ള ചി™പ്പ് കേട്ട് അച്ഛൻ പുറത്തേക്ക് വന്നു. "ടാ! നീ അതിനെ ക™്™െറിഞ്ഞൂ™്™്യേ, ഇങ്ങ്നെയാണോ നീ അതിനെ വളർത്താൻ പോണേ, തള്ളപ്പക്ഷിയി™്™ാതെ ത് വളര്യോ?" അച്ഛൻ ദേഷ്യപ്പെട്ടു. ഞാൻ മറുപടി പറഞ്ഞി™്™. കുരുവിക്കുഞ്ഞിനെ 'രു കർച്ചീഫിനു മുകളിൽ കിടത്തി. മിഴികൾ പാതിയടഞ്ഞിരുന്നു. അമ്മ 'രു കപ്പിൽ അ™്പം വെള്ളം കൊണ്ടുവന്ന് ചുണ്ടി™േക്കിറ്റിച്ചു. മെ™്™െയനങ്ങുന്ന പക്ഷിക്കുഞ്ഞിൽ തന്നെ കണ്ണും നട്ട് ഞാനിരുന്നു. പിന്നെ അത് നിശ്ച™മായി. എന്നെ ത™്™ാൻ വയ്യാത്തവണ്ണം അച്ഛനും ദുഃഖിതനായിരുന്നു. കരഞ്ഞുകൊണ്ട് ഞാൻ തൊടിയി™േക്കോടി. തെന്നി വീണു. നെറ്റിപൊട്ടി, ചോര വന്നു. "കണ്ടി™്™്യേ ദൈവം ശിക്ഷിച്ചത്..മിണ്ടാപ്രാണികളെ ഉപദ്രവിക്കരുതെന്ന് എത്ര തവണ പറഞ്ഞിരിക്ക്ണു ന്നോട്.ഇനീങ്കി™ും 'രു പാഠം പഠീക്ക്" അമ്മ പറഞ്ഞു. കുറേ മണിക്കൂറുകളുടെ ചിറകടിക്കും ആർത്തനാദത്തിനും ശേഷം തള്ളക്കുരുവി അരളിമരത്തെ ഉപേക്ഷിച്ച് അക™േക്ക് പറന്നുപോയി, മാതൃത്വത്തിന്റെ പ്രതീകമെന്നവണ്ണം, ചകിരിനാരുകൾകൊണ്ട് നെയ്തെടുക്കപ്പെട്ട അതിന്റെ കൂടിനെ തിരിഞ്ഞു നോക്കാതെ. **** ഡോക്ടറുടെ കണ്ണുകളിൽ നിരാശയും ഭയവും നിഴ™ിക്കുന്നത് ഞാൻ കണ്ടു.™േബർ റൂമിനു വെളിയിൽ, അച്ഛനാകുവാൻ വേണ്ടി പ്രതീക്ഷയോടെ കാത്തുനിന്ന 'രാളുടെ മുന്നിൽ, 'രു പ്രൊ™ോൻ-്ഡ് ™േബറിന്റെ ഭവിഷ്യത്തുകൾക്ക് സാക്ഷ്യം വഹിച്ച ഭീതിയോടെ അവർ നിന്നു. "അയാം റിയ™ി സോറി. കോംപ്™ിക്കേഷൻസ് ഇത്രയും അധികമാകാറി™്™. ഇന്റ്റേണൽ ബ്™ീഡിം-്....ഞങ്ങൾ അവസാനംവരെയും പരിശ്രമിക്കുകയായിരുന്നു. എന്റെ കരിയറിൽ ആദ്യമായാണ്...." അവർ വാക്കുകൾ പൂർണ്ണമാക്കിയി™്™. "എന്തു പറ്റി? എന്തു പറ്റി? " അമ്മ വീണ്ടും വീണ്ടും ചോദിച്ചു . മറുപടി പറയാൻ കഴിയാത്തവണ്ണം ഇരുട്ടു നിറയുകയായിരുന്നു എന്നിൽ. . അമ്മയും ഏട്ടനും അരികി™െ കസേരകളി™േക്ക് തളർന്നിരുന്നു. 'രു ™േബർ റൂമിനു അപ്പുറവും ഇപ്പുറവുമായി വഴിമാറിപ്പോയിരുന്നു ഞങ്ങളുടെ ജീവിതം.മദ്ധ്യത്തിൽ, നൽകപ്പെട്ടതും സ്വീകരിക്കപ്പെടാത്തതുമായ 'രു ചുംബനം. **** കുരുവി മെ™്™െ മറ്റൊരു ചി™്™യി™േക്ക് ചാടി, പിന്നെ ജനാ™യി™െ കമ്പിയഴികളി™ൊന്നി™േക്ക് പറന്നിരുന്നു. നിനച്ചിരിക്കാതെ ,മഴത്തുള്ളികൾ മണ്ണി™േക്കുതിർന്നു വീഴാൻ തുടങ്ങിയിരുന്നു. വെയി™ും മഴയും. കാറ്റത്ത് അവ ചരിഞ്ഞ്, ജനാ™യി™ൂടെ ഉള്ളി™േക്ക് വന്ന്, മേശപ്പുറത്തെ അവളുടെ ഫ്രയിം ചെയ്തുവച്ച ഫോട്ടോയി™േക്കും, "ർമ്മകളെ ജീവസ്സുറ്റതായി നിർത്തുവാൻ വേണ്ടി ഞാൻ തുറന്നുവച്ച അവളുടെ പഴയ ഡയറികളി™േക്കും വീണുടഞ്ഞു. അവയി™െ™്™ാം വർണ്ണരാജികൾ കണ്ടു ഞാൻ. "ർമ്മകളിൽ അ™ിയുമെന്നുമീ ഞാനിന്ന്, 'ന്ന™ിയട്ടെ പുതുമഴയി™ും മണ്ണിൻ സു-ന്ധത്തി™ും എന്ന് ആദ്യ പേജിൽ എഴുതിയിരുന്ന ഡയറിയിൽ ആയിരക്കണക്കിന് അക്ഷരങ്ങൾ ചിതറിത്തെറിച്ചു കിടന്നിരുന്നു. അർത്ഥങ്ങളെ പണിപ്പെട്ട് ആവാഹിച്ച് വച്ചിരുന്ന അക്ഷരങ്ങൾ, അർത്ഥമി™്™ായ്മയി™േക്ക് നയിക്കപ്പെട്ടവ. പ™പ്പോഴായി, ജീവിതത്തെ കോറിയിടുന്നതിനായി അവൾ ഉപയോ-ിച്ചിരുന്ന അക്ഷരക്കൂട്ടുകൾ. ആ അക്ഷരചിന്തുകളെയെ™്™ാം അപ്പാടെ മനസ്സി™േക്ക് ആവാഹിക്കണമെന്നുതോന്നിയെനിക്ക്. " ഇന്നെന്റെ ജന്മദിനമാണ്. ഇപ്പോൾ പതിനെട്ടു തികഞ്ഞിരിക്കുന്നു. സ്വന്തം തീരുമാനങ്ങളിൽ ഉറച്ചുനിന്ന് ജീവിക്കാൻ പ്രാപ്തയായി എന്ന് അച്ഛനോടും അമ്മയോടും പറയാൻ ആ-്രഹിച്ചിരുന്ന ദിനം. ഇന്ന് മഴപെയ്തെങ്കിൽ എന്നാശിച്ചുപോകുന്നു.എനിക്ക്, ആരും കാണാതെ , മതിയാവോളം മഴനനഞ്ഞ് അതി™™ിയാമായിരുന്നു. എന്നി™െ ഞാനാകാമായിരുന്നു. പിറന്നാൾ സമ്മാനമായിക്കിട്ടിയ നിരവധി പുസ്തകങ്ങളി™ൊന്ന് " ™െറ്റേഴ്സ് "ഫ് സിൽവിയ പ്™ാത്" ആയിരുന്നു. ഞാൻ തികച്ചും സന്തോഷവതിയാണെന്ന് പറയേണ്ടതി™്™™്™ോ..........." "നാളെ എന്റെ വിവാഹമാണ്. പുതിയ പുതിയവകാര്യങ്ങൾ സംഭവിക്കുന്നു. അവ തീഷ്ണഭാവമുള്ളവയായിരിക്കുമെന്ന് ചി™പ്പോഴൊക്കെ തോന്നാറുണ്ട്. ഏറെയൊന്നും പരിചയമി™്™ാത്ത 'രാൾ ജീവിതത്തി™േക്ക് കടന്നുവരുകയാണ്. എന്റെ വിചാരങ്ങൾ, വികാരങ്ങൾ, മനസ്സ് എ™്™ാം മറ്റൊരാളുമായി പങ്കു വയ്ക്കേണ്ടിവരുന്ന അവസ്ഥ. എങ്ങനെയായിരിക്കും ആ പുതിയ ആൾ... പക്ഷെ ഞാൻ ധൈര്യവതിയാണ്. നിശ്ചയദാർഡ്യവും, നേടിയെടുത്ത കരുത്തും എനിക്കുണ്ട™്™ോ. അവ എന്നോടെപ്പോഴും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു............" " ഞങ്ങൾ ജീവിതം വേണ്ടുവോളം ആസ്വദിക്കുകയാണ്.'ഴിവു സമയങ്ങളിൽ 'രുമിച്ച് വയ™ിനും പിയാനോയും വായിക്കുന്നു. നേർ വിപരീതമെന്നുപറയട്ടെ , മൊസാർട്ടിന്റെ കടിച്ചാൽ പൊട്ടാത്ത സം-ീതമാണ് അഭിക്കിഷ്ടം. ഞാനേറെ പണിപ്പെടുന്നുണ്ട്. രാത്രിമഴകൾ എന്തു സുഖമാണെന്നോ! ഇപ്പോളെനിക്ക് മനസ്സി™ായി ഞാൻ പൂർണ്ണയായെന്നും അതിനുവേണ്ടി കാത്തിരിക്കുകയായിരുന്നു എന്നും.........." " ന-രം, ന-രം മഹാസാ-രം. ഫാസ്റ്റ് ™ൈഫ്. കണ്ണടച്ച് തുറക്കുന്നതിനു മുൻപ് കഴിഞ്ഞുപോകുന്ന ദിനങ്ങൾ. ഞങ്ങളുടെ ജോ™ിത്തിരക്കുകൾ. അതിനിടയി™ും സമയം കണ്ടെത്തി, ഞങ്ങൾ പോയി, കാശ്മീരം തേടി. ആ-്രയിൽ, താജ്മഹ™ിനു മുൻപി™െ ™വേഴ്സ് ബെഞ്ചിൽ കുറേ നേരമിരുന്നു. അഭി സെൽഫി വിരുദ്ധനാണ്. ഫോട്ടോജനിക് അ™്™ാത്രേ. ആണെന്ന് 'രു നൂറുവട്ടം പറഞ്ഞിട്ടും വിശ്വസിക്കുന്നി™്™. 'രു സെൽഫിയെടുത്ത് ഇഷ്ടമായി എന്നു പറയിക്കാൻ, 'രു മുപ്പത് പ്രാവശ്യമെങ്കി™ും ക്™ിക്ക് ചെയ്യേണ്ടിവന്നു എനിക്ക്........." " 'രു സുപ്രഭാതത്തിൽ പെട്ടെന്നങ്ങ് തിരിച്ചറിഞ്ഞു. അനർഘനിമിഷങ്ങൾ. അമ്മയാകാൻ പോണു. ആദ്യമാണ്, അനുഭതിയാണ്, അതുകൊണ്ടുതന്നെ ആകെ അങ്ക™ാപ്പാണ്. മാതൃത്വം ,'രു ക™യായി തോന്നിപ്പോകുന്നു.സൃഷ്ടികർത്താവും, ആസ്വാദകനും 'രാളാകുന്ന ക™. ദൈവവിശ്വാസം അ™്പം കൂടിയിട്ടുണ്ട് എന്നുതോന്നുന്നെനിക്ക്. പഴയ ഞാനിൽ നിന്നും 'രു പുതിയ ഞാനാകാൻ ഈയിടെയായി ആ-്രഹിക്കാറുണ്ട്. സർപ്പം പടം പൊഴിക്കുന്നതു പോ™െ ആവശ്യമി™്™ാത്തതിനെ പ™തും പടം പൊഴിച്ച്........" "™േബർ റൂമി™േക്കുള്ള എന്റെ ഊഴവും കാത്ത് കിടക്കുകയാണ് ഞാൻ.വിശദമായി എഴുതുവാൻ നേരമി™്™. എന്തൊക്കെയോ ചെറിയ കോംപ്™ിക്കേഷൻസ്. മനസ്സിൽ ഭയം. എന്നാ™ും ധൈര്യമായി പോവുക തന്നെ. അഭിയുടെ ചുംബനം കൂടിയാകുമ്പോൾ ഈ നിമിഷങ്ങൾ അന്വർത്ഥമാകും.........." ഡയറിയിൽ നിന്നു കണ്ണെടുത്ത് ഞാൻ പുറത്തേക്ക് നോക്കി. മഴ മാറിയിരിക്കുന്നു. മരം പെയ്യുകയാണ്. നീ™ാകാശം കണ്ടു. കുരുവിയും ഞാനും നിശബ്ദരായി കുറേ നേരമിരുന്നു. 'രേ മനസ്സും 'രേ താളവുമുള്ള രണ്ടു പേർ. മ-നം കൊണ്ട് സംസാരിക്കുകയും വിധിയേ ശിസ്സാവഹിച്ചവരുമായ, പ്രകൃതി™െ രണ്ട് കൊച്ചു ജീവികൾ.'രേ തൂവൽപ്പക്ഷികൾ. ***** ™േബർ റൂമി™േക്ക് പോകുന്നതിനു മുമ്പുള്ള തിരക്കുകൾ. ടെസ്റ്റ് റിസൽട്ടിനും,:ബ്™ഡ് ബാങ്കി™േക്കുമൊക്കയുള്ള നെട്ടോട്ടം. അവൾ ഫോണിൽ വിളിച്ചു. "കെട്ടിയോനേ, ഞാനിതാ ™േബർ റൂമി™േക്ക് പോവായി. വരുന്നി™്™്യേ? നിക്കൊരു ഉമ്മ തരാന്ന്പറഞ്ഞിട്ട് വ്ടെ? "ശ™ഭമെ, സന്മതോഷമായി മടങ്ങിവരുക മാതാവായി, ആയിരം ചുടു ചുംബനങ്ങൾക്കായി" ഞാൻ പറഞ്ഞു.രണ്ടു പേരും ചിരിച്ചു. ടെൻഷന്റെ ഇടയി™ും, വളരെ സന്തോഷത്തി™ായിരുന്നു ഞങ്ങൾ. "സന്തോഷമായി മടങ്ങിവരിക" ഞാൻ അവസാനമായി പറഞ്ഞു. **** കുരുവി കണ്ണുകൾ രണ്ടു മൂന്നു തവണ ചിമ്മി. ഏതാനും നിമിഷങ്ങൾ കൂടി ഞങ്ങൾ അന്യോന്യം നോക്കിയിരുന്നു. സാന്ത്വനത്തിന്റെ വാക്കുകളെന്നവണ്ണം അത് 'ന്നു രണ്ട് പ്രാവശ്യം ചി™ച്ചു. പിന്നെ, അങ്ങ് നീ™ാകാശത്തേക്ക് , വിദൂരതയി™േക്ക് പറന്നു പോയി. അയൽപക്കത്തെ വീട്ടിൽ കരോൾ -ാനങ്ങൾ കേട്ടു തുടങ്ങിയിരുന്നു. ******************************************** © 2017 harishbabu |
StatsAuthorharishbabumumbai, IndiaAbouti am a fiction writer both in English and my mother tongue , Malayalam more..Writing
|