pravasi canto

pravasi canto

A Story by harishbabu

"മനുഷ്യാ നീ മണ്ണി™േക്കാണെന്ന് ആരു പറഞ്ഞു നിന്നോട്? വ™്™ ആവിയുംമറ്റുമായിപ്പോയാ™ോ?"
ഇങ്ങനെ മനുഷ്യൻ ചോദിച്ചെന്നിരിക്കും ചി™പ്പോൾ.
"നിന്ന നിൽപ്പിൽ മനുഷ്യനെ കാണുന്നി™്™.പിന്നെ വ™്™ ഐ.എസി™ൊ മറ്റോ തിരയണം. പിന്ന™്™ാ! "
ഇങ്ങനെയും മനുഷ്യൻ ചി™പ്പോൾ പറയും.
"ഹേ മനുഷ്യാ! നിങ്ങൾക്ക് ഈ ഇരിപ്പ് മാത്രമെയൊള്ളോ? ഇതു മൂന്നാമത്തെ ചായയാണ്. ആകെയുള്ള 'രു വെള്ളിയാഴ്ചയും നിങ്ങൾ ഇരിപ്പ് സത്യാ-്രഹം നടത്തി തീർക്കുമൊ? ഫ്ളാറ്റിന്റെ വാടക ട്രാൻസർ ചെയ്തോ? അരിയും പ™വ്യഞ്ജനങ്ങളും "ർഡർ ചെയ്തോ? ഇങ്ങനെ മാനത്ത് നോക്കി സാഹിത്യം നുണഞ്ഞ് നുണഞ്ഞിരിന്നോ"
ഭാര്യ പറയുന്നതു കേൾക്കുമ്പോൾ ഡാർസയിറ്റി™െ ഫ്™ാറ്റിൽ, വിദൂരതയിൽ നീണ്ട് നിവർന്നുകിടക്കുന്ന മ™നിരകളെ നോക്കി മനുഷ്യൻ ഇരിക്കും.
"വ™്™ കാക്കയൊ പരുന്തൊ ആയി ജനിച്ചാൽ മതിയായിരുന്നു. പറന്നു നടക്കാമായിരുന്നു."
എന്നും പറയും.
"അവളെപ്പറഞ്ഞിട്ടു കാര്യമി™്™. അവളുടെ അച്ഛൻ 'രു മണ്ടൻകൊണാപ്പിയായതുകൊണ്ട്........അ™്™ാ ചട്ടിയിൽ ഉള്ളത™്™െ കോരാൻ പറ്റൂ. "
ഇങ്ങനെയും മറ്റും വിചാരിച്ചെന്നിരിക്കും.
"നാട്ടിൽ ചെറിയ ജോ™ി വ™്™തും ചെയ്തു ജീവിച്ചാൽ മതിയിയിരുന്നു. ഇതിപ്പോൾ എൻജീനിയറിം-ും ത™്™ി കൂട്ടിയ 'രു എംബിഏയും കഴിഞ്ഞപ്പോൾ ചാടിക്കുതിച്ചിവിടെ വന്നു. കമ്പനികൾ മൂന്നായി. കുടുംബമായി. കുട്ടികൾ രണ്ടായി. പേരുപോ™ുമറിഞ്ഞുകൂടാത്ത ഏതോ 'രുത്തനു ™ാഭമുണ്ടാക്കി കൊടുത്തുകൊണ്ട് ഡയബക്ടീസും കൊളസ്ട്രോളും ഉള്ളി™ൊതുക്കി കോട്ടും സൂട്ടും കുറച്ച് റെഡിമെയ്ഡ് ചിരികളും കണ്ട് ജീവിതം കളയുമ്പോൾ ആഹാ! എന്തു സുഖം. മ™ർന്നുകിടന്ന് തുപ്പുന്നതു പോ™ുണ്ട് ജീവിതം"
ഇങ്ങനെയും മനുഷ്യൻ പറയും.
"കോർപ്പൊറെറ്റ് ഫീൽഡെന്നു പറഞ്ഞാൽ 'ഴുകുന്ന പുഴപോ™െയാണ്. ഇന്നു കാണുന്നവരെ നാളെക്കാണാൻ പറ്റി™്™. കമ്പനികളിൽ നിന്നു കമ്പനികളി™േക്ക് പറന്നുനടക്കുന്നവൻമാരാണെ™്™ാം. ഷർട്ടും ഇൻ ചെയ്ത് ടൈയും കെട്ടി "രോരുത്തൻമാർ വരുന്നതു കണ്ടാൽ ™ോകത്തിന്റെ സാമ്പത്തികാവസ്ഥ ഇപ്പൊ എടുത്തങ്ങ് മറിച്ചുകളയാം എന്ന മട്ടാണ്. "രോരുത്തികളുടെ ആത്മാർത്ഥയും മറ്റും കാണുമ്പോൾ പുളകങ്ങളണിഞ്ഞു പോകും. കമ്പനിയുണ്ടാക്കിയത് ഇവളുകളാണെന്ന് തോന്നും. കമ്പനിക്കു വേണ്ടി ചത്ത് നിൽക്കുകയാണെന്ന് തോന്നും.പുട്ടികളുമിട്ട് രണ്ട് കോട്ട് ™ിപ്സ്റ്റിക്കുമടിച്ച് പോകുന്നത് കണ്ടാൽ ഇവളുമാര് റാമ്പി™േക്കാണോ "ഫീസി™േക്കാണോ എന്നുള്ള സംശയം വരും. പറഞ്ഞിട്ട് കാര്യമി™്™. നമ്മുടെ പെണ്ണുമ്പിള്ളയും ജോ™ിചെയ്തിരുന്ന കാ™ത്ത് അങ്ങനെയായിരുന്ന™്™ോ. രാവി™െകളിൽ ജൂനിയർമാരെ വിളിച്ച് ബുസിനസ്സ് മീറ്റിം-് നടത്തുമ്പോൾ സത്യത്തിൽ മനസ്സിൽ തിരുവനന്തോരത്തുചെന്ന് ആ സ്റ്റാച്യൂ വാക്കിന് വ™്™ കപ്പ™ണ്ടി കച്ചവടവും ചെയ്താ™ോ എന്നാശിച്ചുപോകും."
ഇങ്ങനയും പ™വക കാര്യങ്ങൾ മനുഷ്യൻ ചിന്തിച്ചെന്നിരിക്കും.

"കുശാ™ായി പുട്ടും കട™യും പഴവും കഴിച്ചിട്ട് വർഷങ്ങളായി." രാവി™െ കഴിക്കാനിരിക്കുമ്പോൾ മനുഷ്യൻ പറയും.
ഇപ്പോൾ പിന്നെ കഴിക്കുന്നതെന്ത്വാ" ഭാര്യ പരാതി പറയുമ്പോൾ
"ഇതൊക്കെ എന്ത്? മസ്കറ്റ് പുട്ട്. പണ്ടത്തെ പുട്ടാണ് പുട്ട്. പണ്ട് രാവി™െ എണീറ്റ് തേങ്ങാ ചേർത്ത 'രുകുറ്റി പുട്ടും ന™്™ വറത്തരച്ച കട™ക്കറിയും രണ്ട് പഴവും കഴിച്ചാൽ ദിവസത്തിനൊരുന്മേഷവും ചുറുചുറുക്കുമൊക്കെയുണ്ടായിരുന്നു. അ™്™ാ പറഞ്ഞെന്നെയുള്ളൂ. നീ മണ്ടയും വീർപ്പിച്ചിരിക്കണ്ടാ.. സബ്ജകട് വിട്." 'രു റെഡി മെയ്ഡ് പൂവൻ പഴമൊ മറ്റൊ കഴിച്ചുകൊണ്ട് മനുഷ്യൻ പറയും.
"'രു മൊട്ടുസൂചി പിക് ചെയ്യുന്നതുപോ™െയാണ് ജീവിതത്തി™ൊരു ഭാര്യയെ തിരഞ്ഞെടുത്തത്. അറേഞ്ച്ഡ് മാര്യേജിനെ അ™്™ാതെന്തെന്നു വിളിക്കാൻ."
മനുഷ്യൻ ചി™പ്പോൾ 'റ്റക്കിരുന്ന് അ-ാധമായി ചിന്തിക്കും.
"ക™്യാണത്തിനു മുൻപ് പെണ്ണുമ്പിള്ളയെപ്പറ്റി കേട്ടുകേഴ്വി പോ™ുമി™്™. മനുഷ്യജീവിയാണെന്ന് മാത്രമറിയാം. നട്ടും ബോൾട്ടുമൊക്കെയിട്ട് തൃപ്തിയായി ഉറപ്പിച്ച അറേഞ്ച്ഡ് മാര്യേജാണ്. വീട്ടുകാരും ടീമുകളും ജാതകവും കവടിയും മറ്റും വച്ച് അളന്നുകുറിച്ചാണ് ഈ പ്രണയം ഉറപ്പിച്ചു തന്നത്. പ്രവാസജീവിതം പ്രണയത്തിനു പറ്റിയത™്™ എന്ന് അവളോട് ത™യിൽ കൈ വച്ച് പറഞ്ഞിട്ടും കേൾക്കാതെ ചാടിക്കുതിച്ചിങ്ങു വരിക™്™ായിരുന്നോ?
മണൽ ജീവിതമനുഭവിക്കാൻ.കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കി™ും പുള്ളിക്കാരി ആള് സ്നേഹവും ആത്മാർത്ഥതയൂമൊക്കെയുള്ള ടീമാണ്. അണ്ണാ നമുക്ക് -ൃഹാതുരത്വത്തിന്റെ പ്രണയത്തി™േക്കും -്രാമങ്ങളി™േക്കും പോയി രാപാർക്കാം. സബ്ജക്ട് വിട്..സബ്ജക്ട് വിട്... -സറ്റിൽ പരസ്യം കൊടുത്ത് പേര് വ™്™ ശശിയെന്നൊ മറ്റൊ ആക്കണം. ഞാൻ നെടുവീർപ്പോടെ പറയും."
ഇങ്ങനെയും മനുഷ്യൻ ചി™പ്പോൾ ചിന്തിക്കും.
"'രു പെൺകുട്ടിയെ തരേണമേ എന്നും മറ്റും പ്രാർത്ഥിച്ചുകൊണ്ട് ™േബർ റൂമിനു പുറത്ത് നിൽക്കുമ്പോഴാണ് ദേ പിടിച്ചോ! ഇരട്ടക്കുട്ടികൾ ! നയനയും നിമിഷയും. വർഷങ്ങൾ പറക്കുന്നത് അറിയുന്നി™്™. മക്കൾക്ക് വയസ്സ് ഏഴുവീതം കഴിഞ്ഞു. ഇവരുടെ കുണ്ടിണിയും അടിപിടികൂട™ും കാണുമ്പോൾ മുകളി™ോട്ടു നോക്കി. ദൈവമേ! രണ്ടെണ്ണത്തിൽ നിർത്തിയതെന്ത്? 'രു രണ്ടെണ്ണം കൂടിയാവാമായിരുന്നി™്™െ? എന്നു ചോദിച്ചു പോകും".
ഇങ്ങനെയും മനുഷ്യൻ സ്വയം പറഞ്ഞ്കൊണ്ട് കുത്തിയിരുന്നെന്നുവരും.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കി™ും പെണ്ണുമ്പിള്ള വ™ിയ ധൈര്യശാ™ിയും കഴിവുള്ളവളൊക്കെയാണ്. കുട്ടികൾക്ക് വേണ്ടി സ്വന്തം കരിയർ വേണ്ടെന്നു വച്ചതാണ്. ഇവിടുത്തെ മ™യാളി സമാജത്തിന്റെ എന്തോ വ™ിയ ടിമുമാണ്. അൽപം ധൂർത്തടിയും ഫാഷനുമൊക്കെയുണ്ടെന്നെയുള്ളൂ. മഹിളാസമാജത്തി™െ മഹിളാരത്നങ്ങളെക്കണ്ടാൽ ദേ ഇപ്പോൾ ആടിക്കഴിഞ്ഞ നളചരിതം ആട്ടക്കഥയി™െ സ്ത്രീ വേഷങ്ങളെപ്പോ™ിരിക്കും. അ™്™ പിന്നെ!
പെണ്ണുമ്പിള്ളയുടെ ധൂർത്തടിയും "ൺ™ൈൻ ഷോപ്പിം-ിനുമൊന്നും 'രു കുറവുമി™്™.
ആമസോണിൽ പുതിയ ചുരിദാർ ഫാബ്രിക്സ് വന്നിട്ടുണ്ട്. "ർഡർ ചെയ്താ™ോ?
ഭാര്യ ചോദിക്കും. വ™്™ ആമസോണി™ും ജനിച്ചാൽ മതിയായിരുന്നു. ഞാൻ പറയും. രണ്ട് ജോഡി മരവുരിയുടെയും 'രു കുന്തത്തിന്റെയും ചെ™വെയുണ്ടായിരുന്നുള്ളു. ഇതിപ്പോൾ അൻപത് റിയാ™ിന്റെ 'രു നോട്ടുമാറിയാൽ എവിടെപ്പോയി? എങ്ങനെപോയി? 'രു എത്തുംപിടിയും കിട്ടൂ™. അപ്രത്യക്ഷമായി എന്നുമാത്രം അറിയാം. മുതുകാടിന്റെ മാജിക്കൊക്കെയെന്ത്? മാസാമാസം വീട്ടു™ോൺ അടക്കാൻ നേരത്ത് ടെൻഷനാണ്. ദൈവകൃപയാൽ എങ്ങനെയൊക്കെയോ നടന്നുപോകുന്നു. അ™്™ാതെന്ത് പറയാൻ.
തിരുവന്തോരത്ത് ആ തിരുമ™വാക്കിനു കുറച്ച് സ്ഥ™ം വാങ്ങി വീടു വച്ചാൽ മതിയെന്നു പറഞ്ഞാൽ കേക്കൂ™. പുള്ളിക്കാരിയുടെ നാട്ടിൽ,ഏറ്റുമാനൂർ തന്നെ വയ്ക്കണം. പിന്നെന്തു ചെയ്യാൻ?
കേസുകെട്ട് ഇങ്ങനെയൊക്കെയാണെങ്കി™ും പെണ്ണുമ്പിള്ള ഉള്ളതുകൊണ്ട് മണ™ാരണ്യങ്ങളിൽ നഷ്ട്പെട്ടുപോകാതെ മരുഭൂമിയി™െ മരുപ്പച്ചപോ™െയങ്ങനെ പച്ചപിടിച്ചു നിൽക്കുന്നു. അ™്™െങ്കിൽ ജീവിതം തെർമോകോളിൽ കടിച്ചതു പോ™െയായേനെ. പണ്ട് ™ൈനടിച്ച --രി ഇപ്പോൾ എവിടെയാണോ ആവോ? നോ ഐഡിയ. ചി™പ്പോൾ വ™്™ ഫി™ാഡെൽഫിയായി™ൊ ഇരുന്ന് ഏവനെങ്കി™ും 'രുത്തൻ -ൃഹാതുരത്വത്തിന്റെ പുട്ടും കട™യേയും പറ്റി അവളോടും പറയുന്നുണ്ടാകും. കോളേജ് പഠനകാ™ത്ത് വ™ിച്ച ™ൈനുകളെപ്പറ്റിയും പ്രണയാതുരതകളെപ്പറ്റിയും പെണ്ണുമ്പിള്ളയോട് വളരെ വിസ്തരിച്ചു പറയുമ്പോൾ അവൾ പറയും
അണ്ണാ ഈ ഭാവനയൊക്കെ വച്ച് 'രാത്മകഥയെഴുതിയാൽ ആമസോണിൽ "ൺ™ൈനായി കൊടുക്കാം.ഞാൻ വീണ്ടും പറയും,
സബ്ജകട് വിട്...സബ്ജക്ട് വിട് എന്ന്"
ഇങ്ങനെയും മനുഷ്യൻ അ-ാധമായി ചിന്തിച്ചെന്നിരിക്കും.

"മീൻ ഫ്രൈയിൽ അൽപം എരിവുകൂടിയാകാമായിരുന്നു. കുറച്ച് മുളക് കൂടി ചേർക്കാൻ മടിയായിരുന്നെങ്കിൽ പറഞ്ഞാൽ മതിയായിരുന്ന™്™ൊ. ഞാൻ ചേർക്കുമായിരുന്ന™്™ൊ"
ഉച്ചയൂണിനിരിക്കമ്പോൾ മനുഷ്യൻ ചി™പ്പോൾ പരാതിപ്പെടും
.
"മതി മതി. കൂടുതൽ കുറ്റം പറയാതെ കഴിക്കാൻ നോക്ക്. വൈകുന്നേരമൊരു ഫി™ിമിനു പോയാ™ോ? തിയേറ്ററിൽ പ്രേമം ഇറങ്ങിയിട്ടുണ്ട്"
ഭാര്യ പറയും.

" അതെയോ!'വ™്™ പു™ിയൊ മറ്റൊ ഇറങ്ങാത്തത് ഭാ-്യം. തമ്മസിക്കൂ™"
മനുഷ്യൻ പറയും.

"പണ്ട് കോളേജിൽ പഠിക്കുന്ന കാ™ത്ത് സിനിമ കാണുന്നതിന് 'രു സുഖമുണ്ടായിരുന്നു. അതും ക്ളാസ്സ് കട്ട് ചെയ്ത്. കൂടെപ്പഠിക്കുന്ന പയ്യൻമാരെ കുറ്റിവച്ചും ജൂനിയർ പയ്യൻമാരെ വിരട്ടിയുമാണ് കാശൊപ്പിക്കുന്നത്.
ആ ഹാ! അതൊക്കെയൊരുകാ™ം. ഇപ്പോൾ എന്ത് സിനിമ? കൊടുക്കുന്ന കാശ് മുത™ാവാൻ കണ്ണ് മിഴിച്ചിരിന്ന് കാണണം അത്രതന്നെ . ആർക്കോ വേണ്ടി "ക്കാനിക്കുന്നതു പോ™ുണ്ട്"
മനുഷ്യൻ വികാരത്തോടെ പറയും.

"എ™്™ാം ഇട്ടെറിഞ്ഞ് തിരികെപ്പോണം. യുവത്വത്തി™െ നശിച്ചുപോയ പ്രണയാതുരതയും നാടിന്റെ ആനന്ദവും വീണ്ടെടുക്കണം. ജീവിക്കണം. അ™്™ാതെ ജീവിച്ചു എന്നു വരുത്തി എന്നാവരുത™്™ോ. കുട്ടികളെ സ്നേഹിക്കാൻ പഠിപ്പിക്കണം. മത്സരിക്കാന™്™.നഷ്ടപ്പെട്ട -ൃഹാതുരത്വവും മനസ്സിൽ വച്ചുകൊണ്ടൊരു കവിതയെഴുതി സി. ഇ." . ക്കു കൊടുത്തിട്ട് ഇതെന്റെ രാജിയായി കരുതണം എന്നും മറ്റും പറഞ്ഞിട്ടങ്ങ് പോയാ™ോ? ഉണ്ടാക്കിയത് മതി. എ™്™ാംകൂടി കെട്ടി പ്പെറുക്കി 'രു കാർ-ൊയി™ൊ മറ്റൊ നാട്ടി™ോട്ടയക്കണം. പിന്നെയാകെയുള്ളത് കൊളസ്ട്രോളും ഡയബക്ടീസുമാണ്. അത് പോകുമ്പോൾ കൂടെക്കൊണ്ട് പോകാം. അതിന് പ്രത്യേകിച്ച് എക്സൈസ് ഡ്യൂട്ടിയൊന്നുമി™്™™്™ോ? ഹാ ഹാ.. വ™ിയ മോഹങ്ങൾ തന്നെ എന്നാ™ും...
എന്നാ™ും പോകണം...നാടറിയണം...നന്മയറിയണം..."
സിനിമാ തിയേറ്ററി™െ പൊട്ടിച്ചിരികൾക്കിടയിൽ മനുഷ്യൻ ഇങ്ങനെയും ചിന്തിച്ചെന്നിരിക്കും.

അ�™്�™ാ ഈ സുൽത്താൻ ഇതൊക്കെ എങ്ങനെ മാനേജ് ചെയ്യുന്നു? അതും ഈ വയസ്സിൽ. വ�™്�™ാത്ത അത്ഭുതങ്ങൾ തന്നെ. �'രു കോർപറേറ്റ് ജോ�™ിക്കാരനെപ്പോ�™െ സുൽത്താൻ സ്വന്തം നാടിനു വേണ്ടി കഠിനാധ്വാനം ചെയ്യുന്നുവെന്നാണ് പറയുന്നത്. സ്വന്തം ജീവിതം പോ�™ും വേണ്ടെന്നുവച്ചിട്ടാണ് പാർട്ടി ഇതൊക്കെ ചെയ്യുന്നത്. സുൽത്താന്റെ മുമ്പിൽ നമ്മളൊക്കെ എന്ത്?
മടിയൻമാരായ കേരളത്തി�™െ ഭരണാധികാരികളെക്കൊണ്ട് സുൽത്താന്റെ മുഴുവൻ പേര് �'രു �™ക്ഷം പ്രാവശ്യം ഇംപോസിഷൻ എഴുതിക്കണം. അ�™്�™ാ പിന്നെ! "
രാത്രി ഉറങ്ങാനായി കണ്ണുമടച്ച് കിടക്കുമ്പോൾ മനുഷ്യൻ ഇങ്ങനെയൊക്കെ ചിന്തിച്ചെന്നിരിക്കും.

"നാട്, പ്രണയം,�-ൃഹാതുരത്വം,ഹോം �™ോൺ, ബുസിനസ്സ് മീറ്റിം�-്, കുടുംബം,കുട്ടികൾ ആകെ മെസ്ഡ് അപ്".
മനുഷ്യൻ വിചാരിക്കും. എന്നിട്ട് കണ്ണുമടച്ച് അനങ്ങാതെ കിടക്കും. ശാന്തമായ മനസ്സും മറ്റും കിട്ടാൻ വേണ്ടി.
"മനുഷ്യാ നീ മണ്ണി�™േക്കെന്ന് ആരു പറഞ്ഞു നിന്നോട്?"
മനുഷ്യൻ വീണ്ടും ചിന്തിച്ചെന്നുമിരിക്കാം.
പ്രവാസി കാണ്ഡം അവസാനിച്ചു.

© 2016 harishbabu


My Review

Would you like to review this Story?
Login | Register




Share This
Email
Facebook
Twitter
Request Read Request
Add to Library My Library
Subscribe Subscribe


Stats

68 Views
Added on December 22, 2016
Last Updated on December 24, 2016
Tags: malayalam short story

Author

harishbabu
harishbabu

mumbai, India



About
i am a fiction writer both in English and my mother tongue , Malayalam more..

Writing