"aadujeevitham"( goat days) enna anubhavathilude

"aadujeevitham"( goat days) enna anubhavathilude

A Story by harishbabu
"

book review

"
ബെന്യാമീന്റെ ആടുജീവിതം സങ്കീർണ്ണമായ അനുഭവങ്ങളുടെ 'രു ധാര സൃഷ്ടിക്കുകയാണ്.ബെന്യാമീനിൽ എഴുത്തുണ്ട്.അദ്ദേഹത്തെ പോ™ുള്ളവരെ പ്രോത്സാഹിപ്പിക്കകയും കഥ പറയിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെപറ്റി എടുത്തു പറയാൻ ആ-്രഹിക്കുന്നു. മുംബൈയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള 'രു ട്രയിൻ യാത്രക്കിടയി™ാണ് ആടുജീവിതം വായിക്കാനിടയായത്. 2010 ൽ നി™മേൽ കോളേജിൽ ഫിക്ഷനെപറ്റി ക്™ാസ്സ് എടുക്കുന്ന സമയത്ത് ആടുജീവിതം വളരെയധികം ശ്രദ്ധിക്കപ്പെട്ടുവരുകയാണെന്ന് 'രു വിദ്യാർത്ഥിനി പറഞ്ഞതോർക്കുന്നു. എന്നാൽ വായിക്കാനായി മനസ്സിൽ കുറിച്ചുവച്ച നിരവധി നോവ™ുകളി™ൊന്നായി അതും അവശേഷിച്ചു. ജീവിതത്തി™െ തിരക്കിനിടയിൽ പിന്നെയും ഏതാനും വർഷങ്ങൾക്കുശേഷമാണ് ആടുജീവിതം വായിക്കാനിടയായത്. ട്രയിനിൽ വിൽപ്പനക്കാരൻ കൊണ്ടുവന്ന പുസ്തകങ്ങൾക്കിടയിൽനിന്നു ആടുജീവിതം തിരഞ്ഞെടുക്കുകയായിരുന്നു.


പ്രവാസികളുടെ ജീവിതത്തി™െ നൊമ്പരങ്ങൾ, മരുഭൂമിയിൽ അ™യുന്നവന്റെ മാനസികാവസ്ഥ, 'റ്റപ്പെടൽ ഇവയെ™്™ാം ആടുജീവിതത്തിൽ സമന്വയിച്ചിരിക്കുന്നു എന്ന് വായനക്കാരുടെയും നിരൂപകരുടെയും ഇടയിൽ പൊതുവായി അം-ീകരിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഇത്തരം സാമാന്യ പ്രസ്താവനകൾക്കുപരി ഏതൊരു വായനക്കാരനും എത്തിച്ചേരാനും ആസ്വദിക്കാനും കഴിയുന്ന സങ്കീർണ്ണത™ങ്ങളുണ്ട് ഈ നോവ™ിൽ. നജീബ് ദുരിതമനുഭവിക്കുന്ന തൊഴി™ാളികളുടെ പ്രതീകം എന്നതിനുപരി മറ്റെന്തൊക്കെയോ ആണ്. എ™്™ാവരും നാടിനെക്കുറിച്ചുള്ള -ൃഹാതുരചിന്തകൾ പുതുക്കയും നാട്ടി™േക്ക് തിരിച്ചു പോകുന്നതിനെ കുറിച്ച് സ്വപ്നങ്ങൾ കാണുകയും ചെയ്യുമ്പോൾ നജീബിനു തന്റെ ഭാവിയിൽ നിശ്ചയമായിട്ടുള്ളത് മരണം മാത്രമാണ്. പ്രതിഫ™മോ രക്ഷപ്പെടാം എന്ന ഉറപ്പോ ഇ™്™ാതെ അയാൾ മരുഭൂമിയിൽ അടിമയാകുന്നു. ആടുജീവിതം 'രു ട്രാജഡിയ™്™െങ്കി™ും ട്രാജഡിയെകുറിച്ചുള്ള അരിസ്റ്റോട്ടി™ിയൻ തത്വങ്ങൾ ഇവിടെ ഉന്നയിക്കാൻ കഴിയും.-്രീക്ക് ട്രാജഡികളി™െന്നപോ™െ വിധി അതിന്റെ കഠിനതയോടെ തന്നെ ഇവിടെ വ™ിയൊരു പങ്കു വഹിക്കുന്നു. വിധിയുടെ വ്യത്യസ്ത മുഖങ്ങൾ ഇവിടെ സ്പഷ്ടമാണ്. റിയാദ് എയർപ്പോർട്ടിൽ മറ്റാരെയോ തേടിനിന്ന നജീബിനെയും ഹക്കീമിനേയും വിധി പ്രഹരമേൽപ്പിച്ച് മസറയി™േക്കു വ™ിച്ചിഴക്കുന്നു.തുടർന്ന് നജീബ് ആടുജീവിതം നയിച്ച് മരുഭൂമിൽ അ™ഞ്ഞ് കൂട്ടുകാരനെയും നഷ്ടപ്പെട്ട് ജീവിതത്തി™േക്ക് "ടിപ്പോകുകയാണ്. ഈ വിധിയുടെ ത™ോടൽ കൊണ്ടുതന്നെ ജയി™ിൽ അർബാബിൽ നിന്നും രക്ഷപ്പെട്ട് സ്വാതന്ത്രത്തി™േക്കു പറന്നു പോകുന്നു. എന്നാൽ ഹക്കീമിനെ വിധി നയിച്ചത് അങ്ങനെയായിരുന്നി™്™. ഇവിടെ അർബാബ് വിധിയുടെ വാഹകനായി പ്രവർത്തിക്കുന്നു. കേവ™ം അർബാബ് എന്ന വാക്ക് മരുഭൂമിയി™െ ഇത്തരം 'ട്ടനവധി അർബാബുമാരെ പ്രതിനിധീകരിക്കുന്ന 'ന്നാവാം.വ്യക്തിപരമായി എ™്™ാ അർബാബുമാരും 'ന്ന™്™താനും. അർബാബ് എന്നത് എ™്™ാ അറബികളെയും പ്രതിനിധീകരിക്കുന്ന 'ന്നുമ™്™ കാരണം നോവ™ിന്റെ അവസാനം 'രു കു™ീന അറബി നജീബിനെ രക്ഷിക്കുന്നുണ്ട്. അർബാബിന് വ്യക്തിപരമായി നജീബിനോട് വിദ്വോഷമോ പകയോ ഇ™്™. നജീബിന്റെ വ്യക്തിത്വമോ ചിന്തകളോ വികാരങ്ങളോ ആത്മാവോ 'ന്നും തന്നെ അയാൾക്കു ബാധകമ™്™. അയാൾക്ക് 'രു യന്ത്രമനുഷ്യനെയാണവശ്യം. മഴത്തുള്ളികളേറ്റ് ഭയപ്പെടുമ്പോൾ മാത്രമാണയാൾ നജീബിന്റെ പേരുച്ഛരിക്കുന്നത്. എയർപ്പോർട്ടിൽ മറ്റൊരു യന്ത്രമനുഷ്യനെ തേടിയ അയാൾ നജീബിൽ അതിനെ കണ്ടെത്തുകയായിരുന്നു.


ആടുജീവിതം മറ്റൊരു കാര്യം സമൂഹത്തിന്റെ കേവ™തയും നിസ്സാരതയുമാണ്. സമൂഹജീവിയായി ജീവിക്കുമ്പോൾ തന്നെയും മനുഷ്യൻ ആത്യന്തികമായി എത്തിച്ചേരുന്നത് മണ്ണി™േക്കും പ്രകൃതിയി™േക്കുമാണെന്നുള്ള തിരിച്ചറിവിന് ഈ വസ്തുത സഹായകമാണ്. ബന്ധുക്കളെയും സുഹൃത്തുക്കളേയും നഷ്ടപ്പെട്ട് മണ™ിനെ വെറുത്ത് മരുഭൂമിയെ ശപിച്ചുകഴിയുമ്പോഴും നജീബി™െ ജീവശ്വാസത്തെ പിടിച്ചു നിർത്തുന്നത് ആ മരുഭൂമിതന്നെയാണ്. ജീവവായു പ്രകൃതിയുടെ ആത്യന്തിക ശക്തിയുമായി ചേർന്ന് നേർരേഖയാവുകയും നി™ നിൽക്കുകയും ചെയ്യുന്നു. നജീബ് എന്ന സമൂഹജീവിക്ക് അടിസ്ഥാനപരമായ ഈ പ്രകൃതി താളത്തി™േക്ക് മടങ്ങുവാനും അതിനോട് 'ത്തിണങ്ങി പോകുവാനും കഴിയുന്നുണ്ട്. തന്റെ ചിന്തകളി™െന്നപോ™െ അയാൾക്ക് മരുഭൂമിയിൽ ന-്നനാകുവാൻ കഴിയും. മഴയിൽ നിന്നും മരുഭൂമിയി™െ "ചെടിക്കുഞ്ഞുങ്ങളിൽ" നിന്നും ഊർജ്ജം ആവാഹിക്കുവാനും കഴിയും. സാമൂഹ്യജീവിതത്തിനും ഭ-തീകമായ കെട്ടിപ്പടുക്ക™ിനുമുപരി പ്രകൃതിയുടെ ഈ അടിയൊഴുക്ക™ുമായുള്ള കൂടിച്ചേരരി™ാണ് നമ്മുടെ അസ്തിത്വും സത്വവും ദൈവവുമെ™്™ാം കുടികൊള്ളുന്നത് എന്ന സങ്കീർണ്ണമായ 'രാശയം ആടുജീവിതം മുന്നോട്ടു വയ്ക്കുന്നു.


ആടുജീവിതത്തെകുറിച്ച് എന്റെ നിരൂപക സുഹൃത്തുക്കളോട് സംസാരിക്കുമ്പോഴെ™്™ാം തന്നെ എറെക്കുറേപ്പേരും പറയുന്നത് നോവൽ എന്ന നി™യിൽ അതിന്റെ നി™നിൽപ്പാണ്. നേർരീതിയി™ുള്ള കഥപറച്ചി™ും ആധുനിക നോവൽ സങ്കൽപ്പവും തമ്മി™ുള്ള വൈരുദ്ധ്യമാകാം അതിനുകാരണം.സങ്കീർണ്ണമായ ഘടനയും മാജിക് റിയ™ിസവും മൊണ്ടാഷ് മെഥേടും മറ്റുമുള്ള വ™ിയൊരു ™ോകമാണ് വായനക്കാർ പ്രതീക്ഷിക്കുന്നത്. അതോടൊപ്പം കഥാഘടനയി™ും കഥാപാത്രങ്ങളുടെ എണ്ണത്തി™ുമെ™്™ാം സങ്കീർണ്ണത പു™ർത്തുന്ന 'രു "ടോൾസ്റ്റോയിയൻ കാൻവാസും" അവർ ആവശ്യപ്പെടുന്നു. അങ്ങനെയുള്ള 'രു നോവൽ ഫോർമാറ്റാണ് ഇന്നു നി™വി™ിരിക്കുന്നത്.ഈയിടക്ക് സെ™െസ്റ്റെ ഇൻങ്ങ് എന്ന അമേരിക്കൻ ചൈനീസ് യുവ എഴുത്തുകാരിയുടെ " എവരിതിംങ് ഐ നെവർ ടോൾഡ് യൂ" എന്ന നോവൽ വായിക്കാനിടയായി. അതിൽ കഥാകരി വ™ിയ സങ്കീർണ്ണതകളൊന്നുമി™്™െങ്കി™ും ഇത്തരത്ത™ുള്ള 'രു ഫോർമാറ്റ് സ്വീകരിക്കാൻ ശ്രമിച്ചിട്ടുള്ളതായി തോന്നുന്നു. ആധുനിക നിരൂപണ ™ോകം എഴുത്തകാരെ അങ്ങനെയൊരു പാതയി™േയ്ക്കു നയിക്കുന്നതാവാം. റഷ്ദിയും പിന്നീട് വന്ന അരുന്ധതി റോയ് ഉൾപ്പെടെയുള്ളവർ അത്തരത്തി™ുള്ള 'രു ഫോർമാറ്റ് ഫോളോ ചെയ്യുന്നുണ്ടെങ്കിൽ തന്നെയും നേർരീതിയി™ുള്ള 'രു കഥപറച്ചിൽ നോവ™ിന്റെ വായനാസുഖം പ്രധാനം ചെയ്യുന്നി™്™ എന്നർത്ഥമി™്™. എന്റെ അഭിപ്രായത്തിൽ 'രു കൃതിയെ , അത് എത്രത്തോളം സാങ്കേതികത്വം പു™ർത്തുന്നു എന്ന™്™ മറിച്ച് എന്തുമാത്രം ക™ാമൂ™്യം ഉൾക്കൊള്ളുന്നു എന്നതു നോക്കി തിരഞ്ഞെടുക്കണം. കൃതി 'രു നോവ™ോ നോവ™െറ്റോ എന്ന വ്യത്യാസമി™്™ാതെ ഉൾക്കൊള്ളണം. അത്തരത്തിൽ തിരഞ്ഞെടുത്ത നിരവധി കൃതികൾ ™ോകസാഹിത്യത്തി™ുണ്ട്. പ™തും ടോൾസ്റ്റോയിൽ തന്നെ ഉദാഹരിക്കുവാൻ സാധിക്കും. വാർ ആൻഡ് പീസിനും അന്നാകരീനീനക്കും 'പ്പം തന്നെ വായനക്കാർ ഡെത്ത് "ഫ് ഇവാൻ ഇ™ിയച്ചും ക്രൂയിസർ സൊണാറ്റയും തിരഞ്ഞെടുത്തിട്ടുണ്ട്. -ോർക്കിയുടെ മദർ എന്ന നോവ™ിന്റെ സാങ്കേതികതയെപ്പറ്റി പരാതി പറയുന്നവർ തന്നെ അതു എക്കാ™ത്തെയുട മികച്ച നോവ™ുകളി™ൊന്നയി എണ്ണുന്നു. അതുപോ™െ കൂടുതൽ കഥാപാത്രങ്ങൾ 'ന്നുംതന്നെയി™്™ാതെ 'രു വ്യക്തിയുടെ ചിന്തകളേയും പ്രയത്നങ്ങളേയും പിന്തുടരുന്ന ഹെമിം-്വേയുടെ "ൾഡ് മാൻ ആൻഡ് ദ സീ മികച്ച 'രു നോവ™ായി തിരഞ്ഞെടുക്കാൻ എ™്™ാവരും ആ-്രഹിക്കുന്നു.


ആടുജീവിതത്തി™േക്ക് മടങ്ങിവരാം. നേർരേഖയി™ൂടെയുള്ള കഥ പറച്ചി™ി™ൂടെ 'രു അനുഭവത്തെ മികച്ച ക™ാമൂ™്യങ്ങളോടു കൂടിയ 'രു കൃതിയാക്കി മാറ്റിയിരിക്കുകയാണിവിടെ. വിധി, 'റ്റപ്പെടൽ എന്നിവ കൂടാതെ ആടുജീവിതം മന്ദമായും എന്നാൽ വിശാ™മായും വിശക™നം ചെയ്യുന്ന മറ്റുചി™ വസ്തുതകളുമുണ്ട്. അതു മനുഷ്യന്റെ നന്മയും പ്രതീക്ഷകളുമാണ്. നിസ്സഹായകനായ നജീബ് നന്മയുടെ പ്രതീകം കൂടെയാണ്. ഹക്കീമിന്റെ ചുമത™കൾ ഏറ്റെടുക്കുന്ന, ആടുകളെ സ്നേഹിക്കുന്ന , തോക്ക് കൈവശം കിട്ടിയിട്ടും അർബാബിനെ കൊ™്™ാതെ വിടുന്ന , ഹക്കീമിനോടൊപ്പം മരണത്തി™േക്ക് "ടിമറയാൻ ആ-്രഹിക്കുന്ന , ഇബ്രാഹിമിനോടുള്ള നന്ദികേടോർത്ത് പൊട്ടിക്കരയുന്ന , എത്ര വിശപ്പുണ്ടായിട്ടും ജയി™ിൽ വിളമ്പുന്ന ആട്ടിറച്ചി കഴിക്കാൻ വിസ്സമ്മതിക്കുന്ന നജീബിൽ നന്മയുടെ പ്രകാശകിരണങ്ങൾ പ്രതിഫ™ിച്ചു കാണാം.അയാൾ നിസ്സഹായകനാണ്. നിസ്സഹയകാവസ്ഥയിൽ മനുഷ്യനി™െ നന്മ കൂടുതൽ തീവ്രതയോടെ പ്രകാശിക്കുന്നു. .മഴയത്ത് ഭയപ്പെട്ട് നിസ്സഹായകനായപ്പോൾ അർബാബും നജീബിന്റെ കൈപിടിച്ച് കൂടെയിരുത്തി തന്നി™െ നന്മ പ്രകടിപ്പിക്കുന്നുണ്ട്. നോവ™ി™ാകമാനം തന്നെ നന്മയുടെ പ്രതീകങ്ങളെ നമുക്ക് കാണാൻ കഴിയും. ഇബ്രാഹിന്റെ രൂപത്തിൽ , കു™ീന അറബിയുടെ രൂപത്തിൽ , പിന്നെ കുഞ്ഞിക്കായുടെ രൂപത്തി™ും. അതുപോ™െ തന്നെ മരുഭൂമിയിൽ പെയ്ത മഴയും അനന്തരം മുളക്കുന്ന ചെടിക്കുഞ്ഞുങ്ങളും പ്രതീക്ഷയുടെ പ്രതീകങ്ങളാണ്. ചെടിക്കുഞ്ഞിന്റെ വാക്കുകൾ - " നജീബേ മരുഭൂമിയുടെ ദത്തുപുത്രാ...." - നജീബിന്റെ പ്രതീക്ഷകൾക്ക് ഊർജ്ജം പകരുന്നു. നോവ™ിൽ ഏറ്റവും ഇഷ്ടപ്പെട്ട വരികൾ ഇവയാണെന്നു ബെന്യാമീൻ തന്നെ പറഞ്ഞിട്ടുണ്ട™്™ോ. പ്രതീക്ഷ നജീബിൽ വിട്ടൊഴിയാൻ കഴിയാത്ത ജീവവായുവായി തീരുന്നു. നോവ™ിന്റെ അന്ത്യത്തിൽ ജയി™ിൽ വച്ച് അർബാബിന്റെ കൈയിൽ നിന്നും രക്ഷപ്പെട്ട് വി™ങ്ങണിഞ്ഞ് വിമാനത്തി™േക്ക് നടക്കമ്പോഴും നജീബ് പ്രതീക്ഷയും ശുഭാപ്തി വിശ്വാസവും മുറുകെപിടിക്കുന്നു.

ആടുജീവിതത്തെപ്പറ്റി ആഴത്തി™ുള്ള 'രു പഠനം സുഹൃത്തുക്കുളോട് പങ്കുവയ്ക്കാൻ ആ-്രഹിക്കുമ്പോഴും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിന്റെ പരിമിതികൾ തടസ്സമായി നിൽക്കുന്നു. ഞാൻ ആദ്യം പ്രസ്താവിച്ച കാര്യം 'ന്നുകൂടി പറയാൻ ആ-്രഹിക്കുന്നു. ബെന്യാമീനെപോ™ുള്ള എഴുത്തുകാർ നമുക്ക് മുതൽക്കൂട്ടണ്. അവരെ പ്രോത്സാഹിപ്പിക്കണം. പ്രസാധകരും വായനക്കാരും അവർക്ക് ഊർജ്ജം നൽകണം.ഫികഷൻ എന്നത് മ™യാള സാഹിത്യത്തിൽ ഏറെയധികം ചർച്ച ചെയ്യപ്പെടേണ്ട 'ന്നാണ്. സർവ്വക™ാശാ™കളും -വൺമെന്റും അതിനു മുൻകൈ എടുക്കണം. പ്രവാസി എന്നത് മ™യാളി നിത്യേന കേൾക്കുന്ന 'രു വാക്കായതിനാൽ വ്യത്യസ്തമായ അനുഭവങ്ങളുടെയും സംസ്കാരങ്ങളുടെയും 'രു നിറക്കൂട്ട് അവന് എഴുത്തി™ൂടെ സൃഷ്ടിക്കുവാൻ കഴിയും. അന്യ™ോകത്ത് തകർന്നടിയുന്ന പ™ ജീവിതങ്ങളെയും ദുരനുഭവങ്ങളേയും പ്രതിഫ™ിപ്പിക്കുവാനും കഴിയും. അത്തരം വസ്തുതകളി™േക്കാണ് ബെന്യാമീൻ വരച്ച നജീബും അയാളുടെ ജീവിതരേഖയും വെളിച്ചം വീശുന്നത്.

ഹരീഷ് ബാബു.
11/3/ 2015

© 2016 harishbabu


My Review

Would you like to review this Story?
Login | Register




Share This
Email
Facebook
Twitter
Request Read Request
Add to Library My Library
Subscribe Subscribe


Stats

130 Views
Added on December 13, 2016
Last Updated on December 30, 2016
Tags: malayalam novel, novel review

Author

harishbabu
harishbabu

mumbai, India



About
i am a fiction writer both in English and my mother tongue , Malayalam more..

Writing